ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
🌸വൈദീകർ 🌸 " ഓ ഈശോയെ, തീക്ഷ്ണതയുള്ള വിശുദ്ധരായ വൈദികരെ ഞങ്ങൾക്ക് നൽകേണമേ! ഓ വൈദികരുടെ സ്ഥാനം എത്രയോ ശ്രേഷ്ഠമാണ്, അതേസമയം തന്നെ അവരുടെ ഉത്തരവാദിത്വങ്ങളും വളരെ ഗൗരവമേറിയതാണ്! ഓ വൈദികരെ നിങ്ങൾക്ക് വളരെയധികം നല്കിയിട്ടുണ്ട്; അതിനാൽ നിങ്ങളിൽനിന്നു വളരെയധികം ആവശ്യപ്പെടുകയും…
ദൈവം അവരെ( ആദം - ഹവ്വാ) ഇങ്ങനെ അനുഗ്രഹിച്ചു: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിൻ"( ഉല്പ 1:28). ഇങ്ങനെ ഒരു വളർച്ചയും വികാസവും ആത്മീയ മേഖലയിലും അത്യന്താപേക്ഷിതമാണ്. ഇത് ദൈവം അത്യധികം ആഗ്രഹിക്കുന്നതും ആണ്. ഭൗമിക പ്രചോദനയാലല്ല, ഉന്നതങ്ങളിൽ…
ആധ്യാത്മിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം. ഒന്നുവിളിച്ചാൽ നമ്മുടെ അടുത്ത് അവിടുന്ന് ഓടിയെത്തും. ദൈവത്തെ സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, പൂർണ്ണമായി ക്ഷമിക്കാൻ, ഹൃദയപൂർവ്വം ആശീർവദിക്കാൻ, കടമകൾ കൃത്യമായി ഭംഗിയായി നിർവ്വഹിക്കാൻ, നന്നായി പഠിക്കാൻ, അവസരത്തിന് അനുസരിച്ചു ഉയരാൻ, വചനം പറയാൻ, കൗൺസിലിംഗ് നയിക്കാൻ,…
ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു പറയേണ്ട ഒരു കാര്യമുണ്ട്. ഈ കൂട്ടു ചേരൽ അവിടുത്തെ ജീവിതവുമായി മാത്രമല്ല അവിടുത്തെ…
ഒരു പുരോഹിതൻ ജീവിക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും പഠിപ്പിക്കുന്നതും ഒന്നും തന്റെ നാമത്തിൽ അല്ല, വ്യക്തിപരമായ നിലയിലും അല്ല; ഈശോയുടെ നാമത്തിലും അവിടുന്ന് വഴിയുമത്രേ. ഓരോ വൈദികനും അവിടുത്തെ ശാഖയാണ്; ഈശോയോ മുന്തിരിച്ചെടിയും. ( യോഹ 15: 1 -10). മുന്തിരിച്ചെടിക്കും ശാഖകൾക്കും…
സൂര്യരശ്മികൾ കറപുരണ്ട ഒരു ജനാലയിലൂടെ കടന്നുവരുന്നതുകൊണ്ട് സൂര്യപ്രകാശം ഒരിക്കലും മലീമസമാവുന്നില്ല. വൈദികൻ, സഭയുടെ പേരിൽ, കൂദാശകളും കൂദാശാനുകരണങ്ങളും ഇതര ശുശ്രൂഷകളും പരികർമ്മം ചെയ്യുമ്പോൾ അവയുടെ അനുഷ്ഠാനത്തിലൂടെ പവിത്രീകരിക്കപ്പെടുന്നുണ്ട്. അതായത് അവ കർമ്മണ്യേ പ്രവർത്തിയിൽ തന്നെ ഫലദായകം ആണ് (ex opere operato).…
യാക്കോബ് കണ്ട ഗോവണി നാം പരാമർശിച്ചിട്ടുള്ളത് ആണല്ലോ. ഭൂമിയെയും സ്വർഗ്ഗത്തെയും ബന്ധിക്കുന്ന ഗോവണി ഒരു സ്വപ്നവിഷയമാണ്. അങ്ങനെയെങ്കിലും സങ്കല്പത്തിൽ അതിന്റെ ഘടനയെ കുറിച്ചും നാം പരാമർശിച്ചിട്ടുണ്ട്. ഇവിടെ നാം കണക്കിലെടുക്കുന്ന കാര്യം ഗോവണിയുടെ മേലഗ്രം സ്വർഗ്ഗത്തിലും കീഴഗ്രം ഭൂമിയിലും ആണെന്നതാണ്. അങ്ങനെയാവുമ്പോൾ…
വി. ഫൗസ്റ്റീനയുടെ ദൈവത്തിലുള്ള ശരണം "ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ ; കർത്താവേ അങ്ങേയ്ക്ക് എല്ലാം സാധ്യമാണല്ലോ. അങ്ങേ കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും വൃഥാവിൽ ആണെന്ന് ഞാൻ അറിയുന്നു. ഓ ഈശോയെ, എന്നിൽ നിന്നും മറഞ്ഞിരിക്കരുതേ, എന്തെന്നാൽ…
ജനങ്ങളിൽനിന്ന് വരുന്നവനാണ് പുരോഹിതൻ; തെരഞ്ഞെടുക്കപ്പെട്ടവനു മാണ്. അതുകൊണ്ടു തന്നെ അവരുമായി പലതലങ്ങളിലും ബന്ധപ്പെടേണ്ടി വരും; സഹഭാവം പുലർത്തേണ്ട വരും. എന്നാൽ, അവൻ 'ഇഹ'ത്തിന്റേതല്ലതന്നെ. അതിന്റെ താളലയങ്ങൾക്കു വിധേയപ്പെടാനും പാടില്ല. ഇഹത്തിന്റെ കെട്ടുകൾ അവൻ പൊട്ടിച്ചേ മതിയാവൂ. നിത്യപുരോഹിതന്റെ വാക്കുകൾ ഇവിടെ സുപ്രസക്തവും…
പ്രസിദ്ധി നേടുക എന്നതും ജനഹൃദയങ്ങളിൽ സ്വാധീനമുള്ളവനാവുക എന്നുള്ളതും രണ്ടും രണ്ടാണ്. ഇത് സവിശേഷമാം വിധം ഒരു പുരോഹിതൻ തിരിച്ചറിയേണ്ട സത്യമാണ്.ആദ്യത്തേത് അങ്ങേയറ്റം അപകടകരമാണ്. രണ്ടാമത്തേത് പുരോഹിത ശുശ്രൂഷയ്ക്ക് അത്യന്താപേക്ഷിതവുമാണ്. കൗദാശിക ജീവിതം, തിരുവചന പാരായണം, പഠനം, മനനം, സ്വാംശീകരണം കാര്യക്ഷമമായ വചന…
വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നവയെല്ലാം, ഇപ്രകാരം അർപ്പിക്കപ്പെടുക വഴി കാർമ്മികനായ പുരോഹിതനും വിശുദ്ധികരിക്കപ്പെടുന്നു. വിശ്വം മുഴുവനെയും ഇതര ജീവജാലങ്ങളെയും ബലിയിൽ സത്യസന്ധമായി സമർപ്പിച്ചാൽ, അവയെല്ലാം നിശ്ചയമായും അതിനാൽ തന്നെ വിശുദ്ധികരിക്കപ്പെടും. അന്ത്യ അത്താഴ വേളകളിൽ തന്റെ രക്തത്തിന്റെ പ്രതി സാന്നിധ്യമില്ലാതെ തന്നെയാണ് ഈശോ…
പുരോഹിതരുടെ പുരോഹിതനായാണ് ദൈവ പുത്രൻ മനുഷ്യനായി അവതരിച്ചത്. ഓരോ പുരോഹിതനും അവിടുത്തെ പാത പിന്തുടരേണ്ടിയിരിക്കുന്നു. അതായത് പുരോഹിതനായിരിക്കെ തന്നെ, അവൻ യഥാർത്ഥ മനുഷ്യനായി വർത്തിക്കുകയും വേണം. ഈശോയുടെ പൗരോഹിത്യത്തിന് ലംബ - തിരശ്ചിനമാനങ്ങൾ ഉള്ളതുപോലെ, അവിടുത്തെ പുരോഹിതന്റെ ജീവിതത്തിലും ഈ രണ്ട്…
കരുണയുടെ മണിക്കൂർ. 1937 ഒക്ടോബറിൽ, ക്രാക്കൊവിൽവച്ച് ഈശോ താൻ മരണമടഞ്ഞ മണിക്കൂറിനെ ആദരിക്കണം എന്നു വിശുദ്ധ ഫൗസ്റ്റീനായോട് ആവശ്യപ്പെട്ടു. ( ഇതിന്റെ സാഹചര്യങ്ങൾ സിസ്റ്റർ ഫൗസ്റ്റീന വിശദമായി എഴുതിയിട്ടില്ല). "ക്ലോക്കിൽ മൂന്ന് അടിക്കുമ്പോഴെല്ലാം എന്റെ കരുണ ആരാധിച്ച് പുകഴ്ത്തിക്കൊണ്ട് നീ അതിൽ…
ഓരോരുത്തരുടെയും ജീവിതാന്തസ്സിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകും.ഭക്തരുടെ കുടുംബങ്ങളിൽ സമാധാനം ശാന്തി ഇവ ഞാൻ നൽകും.ക്ലേശങ്ങളിൽ ആശ്വാസം നൽകും.എല്ലാ പ്രവർത്തനങ്ങളിലും സമൃദ്ധമായ അനുഗ്രഹം ഉണ്ടാകും.പാപികൾക്ക് എന്റെ അനന്തകാരുണ്യത്തിന്റെ വറ്റാത്ത ഉറവകൾ തുറക്കപ്പെടും.മന്ദോഷ്ണർ തീക്ഷണത കൊണ്ടും ദൈവസ്നേഹം കോണ്ടും ജ്വലിക്കും.തീക്ഷ്ണത ഉള്ളവർ പരിപൂർണ്ണത പ്രാപിക്കുംതിരുഹൃദയത്തിന്റെ…
കാരുണ്യവാനായ ഈശോയുടെ ഛായാചിത്രം പൊട്സ്കിലെ മഠത്തിലെ തന്റെ കൊച്ചു മുറിയിൽ വെച്ച് 1931 ഫെബ്രുവരി 22നാണ് വിശുദ്ധ ഫൗസ്റ്റീനയ്ക്കു ഈ ചിത്രത്തിന്റെ മാതൃക നമ്മുടെ കർത്താവീശോമിശിഹാ വെളിപ്പെടുത്തി കൊടുത്തത്. അവൾ തന്റെ ഡയറിയിൽ എഴുതി, "സായാഹ്നത്തിൽ എന്റെ കൊച്ചു മുറിയിൽ ആയിരുന്നപ്പോൾ,…
Sign in to your account