ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
നിറവിന്റെ ഉടയവൻ 150 സങ്കീർത്തനങ്ങളിൽ വിശ്വവിഖ്യാതമായത് ഏതെന്ന് ചോദിച്ചാൽ അവതർക്കിതമായ ഉത്തരം സങ്കീർത്തനം 23 തന്നെയായിരിക്കും. സാഹിത്യകാരന്മാർ കവികൾ നാടക കൃത്തുക്കൾ ഒക്കെ ഇതിലെ ബിംബങ്ങളെ അധികരിച്ച് ധാരാളം കലാസൃഷ്ടികൾ നടത്തിയിട്ടുണ്ട് എന്നത് നഗ്നസത്യമാണ്. ഭാവനകളും ചിന്തകളും ഉണർത്തുന്നവയാണ് ഇതിലെ ബിംബങ്ങൾ.…
അകന്നും അടുത്തും നിൽക്കുന്നവൻ സുവിദിതമാണ് 22 ആം സങ്കീർത്തനം. കുരിശിൽ കിടന്നുകൊണ്ട് കർത്താവ് ഈ സങ്കീർത്തനം പാടി എന്നതാണ് ഇതിന്റെ അനന്യത. ഇതിൽ മുഴച്ചുനിൽക്കുന്നത് രോദനമാണ്. ചിന്തോദ്ദീപകമായ ഒരു വാഗ്മയചിത്രം ആണ് "അകന്നുനിൽക്കുന്ന എന്റെ ദൈവം "എന്നത്. വിശ്വസാഹിത്യത്തിൽ മനുഷ്യന്റെ നിസ്സഹായ…
ഒരു നല്ല ഭക്ഷണക്രമം ആരോഗ്യമുള്ള ഒരു ശരീരത്തിന് അത്യാവശ്യമാണെന്നു നമുക്കറിയാം. പോഷക സമൃദ്ധമായ ആഹാരം ലഭിച്ചില്ലെങ്കിൽ ശരീര രോഗഗ്രസ്തമാവും. എന്നാൽ നമ്മിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു സത്യം മനുഷ്യരായ നമുക്ക് നല്ല ആഹാരങ്ങൾ കൊണ്ടു മാത്രം ആരോഗ്യം ലഭിക്കുന്നില്ല എന്നതാണ്. "…
20ന്റെ ഇണപിരിയാത്ത ഇഷ്ടത്തോഴിയാണ് ഇരുപത്തിയൊന്നാം സങ്കീർത്തനം. " അവിടുന്ന് നിന്റെ ഉദ്യമങ്ങൾ സഫലമാക്കട്ടെ " (സങ്കീ.20:4) എന്ന ആശംസ 21 :2 ൽ സഫലമാകുന്നു. " അവന്റെ ഹൃദയാഭിലാക്ഷം അങ്ങ് സാധിച്ചു കൊടുത്തു. അവന്റെ യാചന അങ്ങു നിഷേധിച്ചില്ല ". രാജാവിന്…
കർത്താവിലെന്നും എന്റെ ആശ്രയം യുദ്ധത്തിന് പുറപ്പെടുന്ന രാജാവിനുവേണ്ടി, ജനം, ദൈവാലയത്തിൽ നടത്തിയിരുന്ന പ്രാർത്ഥനയാണീ സങ്കീർത്തനം എന്ന് മിക്ക പണ്ഡിതരും കരുതുന്നു. സഹായിക്കുക, വിജയം, ഉത്തരമരുളുക എന്നീ പദങ്ങളുടെ ആവർത്തനം മേൽപ്പറഞ്ഞ വസ്തുതയ്ക്ക് ആക്കം കൂട്ടുന്നുണ്ട് . വിശുദ്ധമന്ദിരം, സീയോൻ (2), ബലികൾ …
ആരോഗ്യമുള്ള ശരീരം ഓരോ മനുഷ്യന്റെയും സ്വപ്നമാണ്. രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയുന്നത് എത്രയോ സന്തോഷപ്രദം ആണ്. എങ്കിലും പലപ്പോഴും രോഗികൾ ആകുമ്പോഴാണ് നമ്മൾ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കുന്നത്. നമ്മുടെ ശരീരത്തെ അറിഞ്ഞു സ്നേഹിക്കാൻ തുടങ്ങുമ്പോഴാണ് ആരോഗ്യ പരിപാലനത്തിൽ നമുക്ക് ശരിയായ ശ്രദ്ധ…
നിഷ്ഠയോടെ നിയമം പാലിക്കുന്ന പ്രപഞ്ചം നിയമവും (തോറാ) പ്രപഞ്ചവുമാണ് വാക്യം 1 - 9 തന്തു. വാക്യം 7 -10 നിയമ കീർത്തനമാലയാണ്. നിയമവും മനുഷ്യനുമാണ് 11 -14 ചർച്ചാവിഷയം. ഒന്നാം പാദത്തിൽ( 1- 9 )നിരന്തരം നിയമ പ്രഭാഷണം നടത്തുന്ന…
ഞാൻ ദൈവത്തിന്റേതും ദൈവം എന്റേതും 2 സാമുവേൽ 22ൽ ഈ സങ്കീർത്തനം മുഴുവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. സങ്കീർത്തനം 144 ന് ഇതിലെ പലഭാഗങ്ങളോടും സാമ്യമുണ്ട്. ഒരു മെസിയാനിക കൃതജ്ഞത ഗീതമാണിതെന്നു കരുതുന്ന പണ്ഡിതരുണ്ട്. പ്രത്യാശയ്ക്ക് ഏറെ വകയുണ്ട് എന്ന ഉണർത്തു പാട്ടുമായി ഈ…
സംതൃപ്തനായ സാധകൻ 16ന്റെ തുടർച്ചയായി ഇതിനെ കരുതാം. ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്നവനു കൈവരുന്ന 'ദിവ്യദർശന സായൂജ്യ പ്രതീക്ഷ ' രണ്ടിലും ഉണ്ട് ; ഒപ്പം പൊതുവായി പല പ്രയോഗങ്ങളും ആശയങ്ങളും. പക്ഷേ ഇതിൽ പ്രകടമായി നിൽക്കുന്നത് ' അഭയ ബോധ്യമാണ് '.…
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് (ഏശയ്യാ 43 :5 ) എത്രയോ ആശ്വാസദായകമാണ് ഈ തിരുവചനം. വേദനകളിൽ മറ്റുള്ളവരുടെ സ്വാന്തനംവും സാമീപ്യംവും നമുക്ക് എത്രയോ ആശ്വാസദായകമാണ്. എന്നാൽ സർവ്വശക്തനായ ദൈവം നമ്മെ ആശ്വസിപ്പിക്കാനായി ഇപ്രകാരം പറയുമ്പോൾ അത് നമ്മിൽ ഉളവാക്കുന്നത് എത്ര…
പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ സ്വർഗ്ഗത്തിന്റെ അവകാശി മൂന്ന് വാക്യങ്ങൾ സങ്കീർത്തകന്റെ ഏറ്റുപറച്ചിൽ ആണ്. പാനീയ ബലിയും പാനപാത്രവും പരാമർശിക്കപ്പെടുന്നു 4,5 വാക്യങ്ങളിൽ 6,8 ഹൃദയം നിറഞ്ഞ, 'സംതൃപ്തനായ' സങ്കീർത്തകനെ അവതരിപ്പിക്കുന്നു. മരണഭയ വിമുക്തനായ സങ്കീർത്തനകനെ ആണ് 9- 11 വരച്ചു കാട്ടുക.…
നമ്മുടെ ജീവനും സൗഖ്യവും ജലവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജലം കൂടാതെ ജീവനില്ല. നാം ശ്വസിക്കുന്ന പ്രാണവായു പോലും ജലത്തിന്റെ മറു രൂപം ആണല്ലോ. പ്രഭാതത്തിനും സായാഹ്നത്തിന് ശുദ്ധജലത്തിൽ കുളിക്കുക. അത് ശരീരത്തിന് അഴുക്കും ചെളിയും കഴുകി കളയുക മാത്രമല്ല ശാരീരിക കോശങ്ങൾ…
യഥാർത്ഥ നീതിമാൻ ഒരിക്കലും കുലുങ്ങുകയില്ല ഇത് മൂല്യങ്ങളുടെ സങ്കീർത്തനമാണ്. മൂല്യങ്ങളോടുള്ള വലിയ പ്രതിപത്തിയാണ് ഒരു കീർത്തനമായി രൂപം കൊണ്ടിരിക്കുന്നത്. വിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. കുറെക്കൂടി ക്ലിപ്തമായി പറഞ്ഞാൽ ഈ സങ്കീർത്തനം ഒരു ആരാധനാക്രമ ബോധമാണ്. 10 കല്പനകളെ…
ചിന്തകളാണ് നമ്മെ പ്രത്യാശ യിലേക്കോ നിരാശയിലേക്കോ നയിക്കുന്നത്. ഒരു നല്ല ചിന്തയ്ക്ക് നന്മ ഊർജ്ജസ്വലരാക്കാനും ദുഷ് ചിന്തയ്ക്ക് നമ്മെ നിഷ്ക്രിയരാ ക്കാനും കഴിയും. ചിന്തകളെ സദാ പ്രത്യശാഭരിതമാക്കാൻ കഴിയണം നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തിനും പ്രകാശം നിറഞ്ഞ വശവും ഇരുളടഞ്ഞ വശവും ഉണ്ടാവും.…
ദൈവത്തെ തേടുന്ന യഥാർത്ഥ വിവേകി തികച്ചും പ്രബോധാത്മകമാണ് ഈ സങ്കീർത്തനം. ഇതിന്റെ ഘടന ഏറെ സങ്കീർണ്ണവും. 1-3 വാക്യങ്ങളെ നിഷേധങ്ങളുടെ പാദം എന്ന് വിശേഷിപ്പിക്കാൻ ആവും. കുറെ 'ഇല്ല'കളുടെ ഘോഷയാത്രയാണ് അനുവാചകൻ ഇവിടെ കാണുക. "ദൈവമില്ല" എന്ന നിഷേധ ത്തോടെ ആരംഭിച്ച്,…
Sign in to your account