ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
പ്രബോധനപരമായ ഒരു വിലാപഗാനം ആണ് സങ്കീർത്തനം 36. വാക്യം 1- 4 ദൈവഭയം ഇല്ലാത്തവരുടെ ജീവിതം വരച്ചുകാട്ടുന്നു ; 5 - 11 ദൈവ ഭക്തരുടെ സംതൃപ്തമായ ജീവിതവും. ദൈവത്തോട് മറുതലിക്കുന്നത് പാപമാണ്. പാപം ഭരണം നടത്തുന്നിടത്ത് ദൈവഭയം ഉണ്ടായിരിക്കുകയില്ല .…
ഒരു വിലാപകീർത്തനമാണ്. പക്ഷേ കോപവും ക്രോധവും പ്രതികാരത്തിന്റെയും ധ്വനിയും വളരെ കൂടുതലുണ്ട് ഇതിൽ. സങ്കീർത്തകൻ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് പോലെയുണ്ട്. കടുത്ത ആവലാതി ആണ് കർത്താവിനോട് പറയുക.ശത്രുക്കളുടെ പീഡനം, കള്ളസാക്ഷ്യം, കുറ്റാരോപണം ഇവയൊക്കെയാണ് ദുഷ്ടശത്രുക്കൾ തനിക്ക് നൽകുന്ന സമ്മാനങ്ങൾ! വിധിയാളനും യോദ്ധാവും…
ഏറ്റവും ഹൃദ്യവും അതിലേറെ പ്രത്യാശ ജനകമാണ്. ഏവർക്കും വിശിഷ്യാ പീഡിതർക്കും ഏറെ പ്രചോദനവും പ്രോത്സാഹനവും ഉൾക്കാഴ്ചകളും നൽകുന്നതാണിത്. സങ്കീർത്തകന്റെ ദൈവസ്നേഹവും ഭക്തിയും ദൈവത്തിലുള്ള ആശ്രയവും ഒപ്പം അവിടുത്തോട് വെച്ച് പുലർത്തുന്ന മനോഭാവവും ഇതിന്റെ പ്രഥമ വാക്യം തന്നെ വെളിപ്പെടുത്തുന്നുണ്ട്. കർത്താവിനെ ഞാനെന്നും…
ഒരു സമ്പൂർണ്ണ സ്തുതിപ്പാണ്. ദൈവം സർവ്വ സമഗ്ര നന്മയും സകലത്തിന്റെയും സൃഷ്ടാവും രക്ഷകനും പരിപാലകനുമാണ്. സങ്കീർത്തനത്തിന്റെ പ്രമേയം ഇതുതന്നെയാണ്. കർത്താവിൽ ആനന്ദിക്കാൻ സാധകൻ നീതിമാന്മാരെ ക്ഷണിക്കുന്നു. സ്തോത്രം ആലപിക്കുക അവർക്ക് യുക്തമാണ്. കിന്നരം കൊണ്ടും 10 കമ്പിയുള്ള വീണമീട്ടിയും കർത്താവിനെ സ്തുതിക്കാൻ…
ഇതൊരു കൃതജ്ഞതാ സ്തോത്രം ആണ്. പുരാതന സഭയുടെ 7 അനുതാപ കീർത്തനങ്ങളിൽ ഒന്നും. സെന്റ് അഗസ്റ്റിൻ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ഒരു സങ്കീർത്തനം ആണിത്. രക്ഷയുടെ അനുഭവം സ്വായത്തമാക്കിയ സത്യസന്ധനായ ഒരുവന്റെ സന്തോഷകരമായ ഏറ്റം അഭികാമ്യമായ ഒരു പ്രസ്താവനയോടെയാണ് കീർത്തനം തുടങ്ങുക. "…
ശത്രുക്കളുടെ പീഡനങ്ങളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള സങ്കീർത്തകൻ ഹൃദയംഗമായ പ്രാർത്ഥനയാണ് ; ഒപ്പം ദൈവത്തിലുള്ള അവന്റെ പ്രത്യാശയും പ്രകടമാക്കുന്നു. വിലാപം, ശരണം,കൃതജ്ഞതാ പ്രകാശനം ഇവയുടെ അംശങ്ങളും ഇതിലുണ്ട്, (വാക്യം 1 -18 ). വാ. 19- 24 ദൈവത്തിനു സ്തുതി സ്തോത്രങ്ങൾ…
ദൈവമേ, നന്ദി! ഇതിനൊരു ചരിത്രപശ്ചാത്തലം ഉണ്ട്. അന്തിയൊക്കെസ് എപ്പിഫാനിയോസ് ജറുസലേം ദേവാലയം ആക്രമിച്ച് അത് അശുദ്ധമാക്കി. പിന്നീട് അത് ശുദ്ധീകരിക്കുകയും പുനപ്രതിഷ്ഠ തിരുനാൾ സ്ഥാപിക്കുകയും ചെയ്തു (1 മക്ക. 4: 5 -2 ). സിറിയൻ പട്ടാളത്തിൽ നിന്നുള്ള ഇസ്രായേലിന്റെ…
മഹോന്നതൻ പഴയ നിയമത്തിലെ ഏറ്റം പുരാതനത്വ സങ്കീർത്തനങ്ങളിൽ ഒന്നാണിത്. ഇതു സമ്പൂർണ സ്തുതിപ്പിന് ഉദാഹരണവുംമാണ്. ഇതിൽ കർത്താവിന്റെ ശബ്ദം, കർത്താവ് എന്നിങ്ങനെ പലപ്രാവശ്യം ആവർത്തിക്കുന്നതായി കാണാം. വെളിപാടു ഗ്രന്ഥത്തിലെ ഇടിനാദങ്ങളെ സൂചിപ്പിക്കുന്നതാവാം ആവർത്തനം. കർത്താവിന്റെ പ്രവർത്തികളുടെ പ്രാധാന്യവും അവയ്ക്ക് നൽകേണ്ട ആദരവും…
രക്ഷാശിലയും പാറയും വ്യക്തിഗത വിലാപ കീർത്തനം ആണിതും. കർത്താവു തന്നെ ചെവി കൊള്ളണം എന്നാണ് പ്രഥമ യാചന (വാക്യം 1, 2 ). അവിടുത്തോട് നിലവിളിച്ച് അവിടുത്തെ എന്റെ അഭയശില എന്ന് അഭിസംബോധന ചെയ്യുന്നു. ' 'രക്ഷാ ശില', 'പാറ', 'അഭയകേന്ദ്രം'…
ആജീവനാന്തം കർത്താവിന്റെ ഭവനത്തിൽ ജെറുസലേം ദൈവാലയ ത്തോടുള്ള സങ്കീർത്തകന്റെ വാത്സല്യം കവിഞ്ഞൊഴുകുന്ന ഓർമ്മകൾ പ്രഖ്യാപിക്കുന്നതാണ് ഈ സങ്കീർത്തനം. ദൈവത്തിലുള്ള അചഞ്ചല പ്രത്യാശയും വ്യക്തം.7-13 സഹായത്തിനുള്ള നിലവിളിയാണ്. തിരുസന്നിധിയിൽ കിട്ടുന്ന സമാശ്വാസവും സൂചിപ്പിക്കപ്പെടുന്നു. വാക്യം 14 ദൈവത്തിന്റെ അരുളപ്പാടാണ്. സങ്കീർത്തനം17 :1 കർത്താവിലുള്ള…
ചങ്കുറപ്പുള്ള പ്രാർത്ഥന 7,17,26ഈ സങ്കീർത്തനങ്ങളുടെ പ്രമേയം ഒന്നു തന്നെയാണെന്ന് പറയാം. ന്യായ സ്ഥാപനത്തിനായുള്ള പ്രാർത്ഥന, (17:1,2;26) പരിശോധനയ്ക്കായുള്ള അപേക്ഷ (7:9;17:3;36:2), നിഷ്കളങ്കതാ പ്രഖ്യാപനം ഇവ ഈ സങ്കീർത്തനങ്ങളുടെ പൊതു ഘടകങ്ങളാണ്. ആത്മധൈര്യത്തോടെ കൂടിയ അഭ്യർത്ഥനയാണ് സൂചിപ്പിക്കുന്നത്. ഹൃദയം അതായത് സാധകന്റെ മനസ്സ്…
ഗുരുവരൻ നിയതമായ ഒരു ഘടനാ വിശേഷം ഈ സങ്കീർത്തനത്തിന് ഇല്ലെന്നുതന്നെ പറയാം. " വഴി കാട്ടണമേ എന്ന പ്രാർത്ഥനയാണ് ഇതിന്റെ കാമ്പും കഴമ്പും. ഇത് പലവുരു (വാക്യം 4, 8, 9, 10,11) പ്രത്യക്ഷപ്പെടുക വഴിയാണ് ഇതൊരു പ്രാർത്ഥനയാകുന്ന തന്നെ. ഇതിൽ…
സൗഖ്യത്തിലേക്കുള്ള എളുപ്പമാർഗ്ഗം ദൈവകൽപനകളുടെ വഴികളിലൂടെ നടക്കുക എന്നതാണ്. ഈ ലോകത്തിൽ ലോകത്തിന്റെതല്ലാത്തതുപോലെ ജീവിക്കാൻ കൽപ്പനകൾ സഹായിക്കുന്നു. സ്നേഹത്തിന്റെ പൂർണ്ണതയിൽ നമ്മുടെ ജീവിതങ്ങളെ കാത്തുസൂക്ഷിക്കുന്നത് ഈ കൽപനകൾ ആണ്. ഏശയ്യാ പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്യുന്നു. " നീ എന്റെ കൽപനകൾ അനുസരിച്ചിരുന്നെങ്കിൽ, നിന്റെ…
സർവ്വാധിപൻ അനവദ്യ സുന്ദരവും അഭൗമവും അവികലവും ആത്മനിർവൃതി നൽകുന്നതും അങ്ങേയറ്റം ആകർഷകവുമാണ് ഈ സങ്കീർത്തനം. കർത്താവിന്റെ ആലയത്തിൽ വസിക്കാനുള്ള സാധകന്റെ അപ്രതിഹതമായ ദാഹം പ്രകടിപ്പിച്ച് സങ്കീർത്തനം 23 അവസാനിക്കുന്നു. കർത്താവിനെ ചിത്രീകരിക്കുന്നു ;ദൈവാലയ പ്രവേശനത്തിന് വിശ്വാസികൾക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെയും. ദൈവ ഭരണത്തെയും…
അറിവിൽ ആരോഗ്യമുണ്ട്. അറിവില്ലായ്മയിൽ രോഗങ്ങളും. രോഗങ്ങളെകുറിച്ചും ചികിത്സകളെ കുറിച്ചും ധാരാളം അറിവുള്ളവർ ആണ് നമ്മൾ. എന്നാൽ അതിനേക്കാൾ നല്ലത് ജീവനെ കുറിച്ചും സൗഖ്യത്തെ കുറിച്ചും ശരിയായി അറിയുന്നതാണ്. ഒരു നല്ല ജീവിതത്തിന് ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് അറിയുകയാണ് പ്രധാനപ്പെട്ടത്. ഈ ലോകം തരുന്നതെന്തും…
Sign in to your account