ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
രാജസങ്കേതം ഇതൊരു വിലാപ സങ്കീർത്തനം ആണ്.പക്ഷേ ഇതിന് വളരെ ഏറെ സവിശേഷതകൾ ഉണ്ട്. കർത്താവിനെ രാജാവ് എന്ന് അഭിസംബോധന ചെയ്യുന്ന ആദ്യ സങ്കീർത്തനം ആണിത് (വാ. 2) " എന്റെ രാജാവേ, എന്റെ ദൈവമേ എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! "…
അങ്ങേത്തൃക്കൈകളിൽ മൂന്നു പോലെ തന്നെ ഇതും ഒരു വിലാപ സങ്കീർത്തനം ആണ്. എങ്കിലും ദൈവാശ്രയം ബോധമാണ് ഇതിൽ കൂടുതൽ പ്രകടമായി കാണുന്നത്. സുഖനിദ്ര നൽകുന്നവനാണ് കർത്താവ്. മൂന്നാം സങ്കീർത്തനം ഒരു പ്രഭാതപ്രാർത്ഥന എങ്കിൽ നാലാമത്തേത് ഒരു സായാഹ്ന പ്രാർത്ഥനയാണ്. മൂന്നു, സഹോദരങ്ങളുമായി …
സന്തോഷം നിറഞ്ഞ ഒരു ഹൃദയം. സമാധാനം നിറഞ്ഞ ഒരു ഭവനം. സ്നേഹമുള്ള മാതാപിതാക്കളും മക്കളും ആരോഗ്യകരമായ ജീവിതത്തിന്റെ രഹസ്യങ്ങളാണ് ഇതൊക്കെ. നമ്മൾ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെ ആയിരിക്കണം എന്നാണ്. അതിനുവേണ്ടി നമ്മൾ അധ്വാനിക്കുകയും ചെയ്യുന്നു. എന്നാൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്. നമ്മൾ…
ഏക രക്ഷകൻ സങ്കീർത്തന പുസ്തകത്തിലെ പ്രഥമ വിലാപ കീർത്തനമാണ് മൂന്നാം സങ്കീർത്തനം; ഒപ്പം ആദ്യത്തെ പ്രാർത്ഥനയും . കർത്താവിൽ ശരണം വച്ചിരിക്കുന്നവൻ ഭാഗ്യവാൻ എന്ന് രണ്ടാം സങ്കീർത്തനത്തിന്റെ ഉപസംഹാര ത്തിന്റെ വിശദീകരണം ആയും ഇതിനെ കണക്കാക്കാം. " അവന് ദൈവത്തിൽ രക്ഷയില്ല"…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ നമ്മൾ ദൈവാനുഗ്രഹം എന്ന് പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്. കേവലം ലൗകിക നേട്ടങ്ങളെ നമ്മൾ…
മശിഹാ രാജാവ് തോറ (കർത്താവിന്റെ നിയമം )യാണ് പ്രഥമ സങ്കീർത്തനത്തിന്റെ പ്രമേയം. മിശിഹാ യാണ് ദ്വിതിയ സങ്കീർത്തനത്തിന്റെ കാതൽ. 2, 18, 20, 21, 45, 72, 89,101, 110, 132, 144, ഇവ രാജകീയ സങ്കീർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു. ഒന്നും…
വഴിപിഴയ്ക്കരുത് വിശ്വവിഹായസ്സിൽ ഈശ്വരോപാസനയുടെ പച്ചപ്പ് തിളങ്ങി വിളങ്ങി നിൽക്കുന്നതിന് ചൂട്ട് വീശിയ വിഖ്യാത ജനതയാണ് യഹൂദർ. ഈ മേഖലയിൽ ഉണർവിന്റെ തുടി കൊട്ടിയതു സംഗീതമാണ്. ഹൃദയമുള്ളവർക്ക് ഒക്കെ ഹൃദ്യമാണ് കവിതയും സംഗീതവും മൃഗങ്ങളും പക്ഷികളും പോലും ഇവയ്ക്ക് ഭാവാത്മകമായ പ്രതികരണമാണ് നൽകുക.…
ലോകത്തിന്റെ നൈമിഷിക സുഖം നമുക്ക് നൽകുന്നത് സന്തോഷം അല്ല, ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളുമാണ്. സന്തോഷം ദൈവികമാണ്. പരിശുദ്ധാത്മ ഫലമാണത്. മധുര ഫലം നിരന്തരം ഭക്ഷിക്കേണ്ട വരാണ് നമ്മൾ. സൃഷ്ട പ്രപഞ്ചത്തിലെ ജീവന്റെ ഓരോ പരമാണുക്കളിലും നിറഞ്ഞ് നിൽക്കുന്ന ചൈതന്യം സന്തോഷത്തിന്റേതാണ്. ഓരോ…
ശക്തിയുടെ ഉറവിടം ദൈവമാണ്. ദൗർബല്യങ്ങളുടെ കേന്ദ്രമാകട്ടെ സാത്താനും. ദൈവത്തിൽനിന്നു നമ്മൾ ശക്തി സ്വീകരിക്കുന്നില്ലെങ്കിൽ സാത്താന്റെ എല്ലാ ദൗർബല്യങ്ങളും നമ്മിൽ കുടിക്കൊള്ളും. യഥാർത്ഥത്തിൽ രോഗത്താൽ നമ്മൾ ബലഹീനരായ ആവുകയല്ല, മറിച്ച് നമ്മുടെ ബലഹീനതകളാൽ നമ്മൾ രോഗികൾ ആയിത്തീരുന്നു. മദ്യം നമുക്കൊരു ബലഹീനതയാണ് എങ്കിൽ…
സ്നേഹമെന്ന മരുന്നിനു സുഖപ്പെടുത്താൻ ആവാത്തതായി ഒരു രോഗവും ഇല്ല. കാരണം ദൈവമാണ് സ്നേഹം. " ദൈവം സ്നേഹമാകുന്നു "( 1 യോഹന്നാൻ 4 :8 ) രോഗഗ്രസ്തമായ മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും സ്നേഹം എന്ന ദിവ്യ ലേപനം ഒഴിച്ചു കൊടുക്കുക. അവ പുനർ…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ നമ്മൾ ദൈവാനുഗ്രഹം എന്ന് പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്. കേവലം ലൗകിക നേട്ടങ്ങളെ നമ്മൾ…
ലോകത്തിന്റെ നൈമിഷിക സുഖം നമുക്ക് നൽകുന്നത് സന്തോഷം അല്ല, ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളുമാണ്. സന്തോഷം ദൈവികമാണ്. പരിശുദ്ധാത്മ ഫലമാണത്. മധുര ഫലം നിരന്തരം ഭക്ഷിക്കേണ്ട വരാണ് നമ്മൾ. സൃഷ്ട പ്രപഞ്ചത്തിലെ ജീവന്റെ ഓരോ പരമാണുക്കളിലും നിറഞ്ഞ് നിൽക്കുന്ന ചൈതന്യം സന്തോഷത്തിന്റേതാണ്. ഓരോ…
വിത്തു നന്നായില്ലെങ്കിൽ എത്ര അധ്വാനിച്ചാലും നല്ല ഫലം കിട്ടുകയില്ല. ഓരോ കർഷകനും അറിഞ്ഞിരിക്കേണ്ട കൃഷിയുടെ ബാലപാഠം ആണിത്. ആത്മീയനാണ് മനുഷ്യൻ. കേവലം ജഡത്തിൽ മാത്രം ജീവിക്കുന്ന ഭൗതികനല്ല. ഈ സത്യം തിരിച്ചറിയുന്നവർ അനുഗ്രഹീതർ. ആത്മാവാണ് നമ്മുടെ ശരീരത്തിലൂടെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വിത്ത്.…
എത്രയോ വാഹനങ്ങളാണ് നമ്മുടെ നിരത്തുകളിലൂടെ ഇടവിടാതെ ഓടികൊണ്ടിരിക്കുന്നത്. എന്നാൽ ഒരേ ദിവസം നിരത്തിലിറങ്ങിയ കാറുകളിൽ പലതും എത്രവേഗമാണ് കേടുപാടുകൾ പറ്റി വർക്ക്ഷോപ്പുകളിൽ കിടക്കുന്നത്. ചിലതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും കേടുപാടുകളില്ലാതെ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. എന്താണിതിന് കാരണം പെട്ടെന്ന് നമ്മൾ പറയുന്നതൊക്കെ നന്നായി ഉപയോഗിച്ച്…
പാവപ്പെട്ട ഒരു കർഷകനായിരുന്നു അയാൾ. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലായിരുന്നു അയാൾക്ക്. മറ്റുള്ളവരുടെ വയലുകളിൽ പകലന്തിയോളം അയാൾ പണിയെടുത്തു . കഷ്ടിച്ച് പട്ടിണി കൂടാതെ കുടുംബം പുലർത്തി. എങ്കിലും സമ്പൽസമൃദ്ധമായ ഒരു നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ അയാൾ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.…
Sign in to your account