ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

മുറിവുകളെകുറിച്ചോർക്കാതെ തയാറായിരിക്കുക

മറ്റൊന്നിൻ സ്വീകരിക്കാതെ, എന്റെ സ്നേഹത്തെ ലക്‌ഷ്യം വച്ചിരിക്കുക, ഇതാണ് യഥാർത്ഥ ജീവിതം. അവസാനം വരെ യുദ്ധം (തിന്മയ്‌ക്കെതിരെ, പാപത്തിനെതിരെ, സാത്താനെതിരെ) ചെയുക. ധീരയും ശക്തയുമായിരിക്കുക. നിന്നിൽ പാപം നിലനിൽക്കുന്നുവെങ്കിൽ ഒരു കാര്യം വ്യക്തം. പാപത്തിന്റെ ബന്ധനത്തിൽ നിന്ന് സ്വയം വിടുവിക്കാൻ മാത്രം…

By Fr Joseph Vattakalam 1 Min Read

ഗേറ്റിങ്കൽ വരെ വലിച്ചിഴച്ചു

ക്ളരയുടെ ഉടപ്പിറന്ന അനുജത്തിമാരായിരുന്നു ആഗ്നസും ബിയാട്രീസും. പതിനഞ്ചാം വയസ്സിൽത്തന്നെ ആഗ്നസ് വീടുവിട്ടിറങ്ങി. ക്ളരയുടെ ആശ്രമത്തിൽത്തന്നെ എത്തി. ഇക്കുറി ജ്യേഷ്ടൻ മഠത്തിൽ പാഞ്ഞെത്തി. സ്വസഹോദരി ആഗ്നസിനെ പിടിച്ചു വലിച്ചിഴച്ചു ഗേറ്റിങ്കൽ കൊണ്ടുചെന്നു  അതിക്രൂരമായി അവളെ മർദിച്ചു. അത്ഭുതമേ, ഒരു നിമിഷം അവൾ ഈയക്കട്ടപോലെ…

By Fr Joseph Vattakalam 1 Min Read

പിന്നിലേക്കില്ലപ്പവും

'യേശുവിനെ മാത്രം നൽകബാക്കിയെല്ലാം മാറ്റുക' ഈ വാക്കുകളിൽ ക്ളാര എന്ന പ്രഭു പെൺകുട്ടിയുടെ ഉറച്ച തീരുമാനവും മനസ്സും നമുക്ക് മനസിലാക്കാം. വീട്ടുകാർക്ക് അവൾ സന്യാസം വരിക്കുന്നതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. 1212 ലെ ഓശാന ഞാറാഴ്ച രാത്രി കുടുംബാംഗങ്ങളെല്ലാവരും ഉറങ്ങിയെന്നുറപ്പാക്കിയിട്ടു മരിച്ചവരെ പുറത്തെടുക്കാൻ…

By Fr Joseph Vattakalam 1 Min Read

നിന്റെ സ്നേഹം നീ തന്നെ തെളിയിക്കണം.

കുഞ്ഞേ, എന്നെ അറിയുക എന്നതാണ് യഥാർത്ഥത്തിലുള്ള വിശുദ്ധി. വിശുദ്ധിയിലേക്ക് നയിക്കുന്നത് ഞാനാണ്. എന്നെപോലെ ആയിത്തീരുക എന്ന ഈ അപൂർവ സമ്മാനം നിന്റെ ഏക ലക്ഷ്യമായിത്തീരാൻ പ്രാർത്ഥിക്കുക. എന്നിലേക്ക്‌ വന്നാൽ, നീ ഏറ്റവുമധികം ആഗ്രഹിക്കുന്നത് നിനക്ക് ലഭിക്കും. കാരണം, എന്നിലല്ലാതെ മറ്റെവിടെയും യഥാർത്ഥ…

By Fr Joseph Vattakalam 1 Min Read

എല്ലാറ്റിലും എല്ലായിപ്പോഴും സമാധാനം കാംഷിക്കുക

കുഞ്ഞേ, പണം, അധികാരം, സ്വാർത്ഥസുഖം എന്നിവയാൽ അന്ധകാരപ്പെട്ടവരുടെ വഴിയെക്കുറിച്ചു ചിന്തിക്കാനാണ് ഇന്ന് ഞാൻ നിന്നെ ക്ഷണിക്കുക. ഇവയാണ് അവരെ നാശത്തിലേക്കു നയിക്കുക. ഒരു പക്ഷിയെപ്പോലെ പരിപൂർണമായി സ്വന്തന്ത്രമാവുക. മാനുഷികമായ ആഗ്രഹങ്ങളിലേക്കു ആകര്ഷിക്കപെടാതെ ആത്മീയവും നിത്യവുമായ കാര്യങ്ങളിലേക്ക് തിരിയുക. ദാരിദ്ര്യവും പീഡനങ്ങളും ഉറ്റ…

By Fr Joseph Vattakalam 1 Min Read

ഇതാണ് നിന്റെ സ്ഥലം

ഏറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു മാർഗരറ്റ്. ചെറുപ്പം മുതലേ വിശുദ്ധ ജീവിതം കാംഷിക്കുകയും സന്യാസം വരിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പെൺകുട്ടിയായിരുന്നു അവൾ. മഠത്തിൽ ചേരുന്നതിനു പത്രമെനി നൽകണമായിരുന്നു. അതിനുള്ള വക കണ്ടെത്താൻ നിവൃത്തിയില്ലാതെ അവൾ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു. അങ്ങനെയിരിക്കെ, ഉർസുലൈം…

By Fr Joseph Vattakalam 1 Min Read

ഹൃദയംകൊണ്ടുള്ള പ്രാർത്ഥന

വിശ്വസിക്കുക ഇത് ഞാൻ തന്നെയാണ്.നീയും ഞാനും മാത്രം. നിന്നെ സ്വർഗ്ഗത്തിന്റെ മനോഹാരിതയിലേക്കു നയിക്കാൻ എനിക്കല്ലാതെ വേറെ ആർക്കും കഴിയുകയില്ല. എന്റെ കുഞ്ഞേ ഒരു വലിയ കൃപയുമായാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്. നിന്നിൽ മാറ്റം വരുത്താൻ ഉതകുന്ന  അതിന്റെ ശക്തോയോട് ഒരു തുറന്ന…

By Fr Joseph Vattakalam 1 Min Read

ഇനിഗോ

പ്രശസ്തിക്കുവേണ്ടി പോർക്കളത്തിലിറങ്ങിയ ഒരു യുവാവായിരുന്നു ഇനിഗോ. ഫ്രഞ്ച് സൈന്യത്തിനെതിരെയുള്ള യുദ്ധത്തിലാണ് അദ്ദേഹം പങ്കെടുത്തത്. നിനച്ചിരിക്കാത്ത നേരത്തു, പാഞ്ഞുവന്ന ഒരു തീയുണ്ട അവന്റെ വലത്തേ കാൽമുട്ടിൽ പതിച്ചു. വലിയ ആഘാതമേറ്റ ഇനിഗോ നിലംപതിച്ചു. വേദനകൊണ്ടു പിടയുന്ന നമ്മുടെ പ്രശ്തികുതുകിയെ ഫ്രഞ്ച് പടയാളികൾ താങ്ങിയെടുത്തു…

By Fr Joseph Vattakalam 1 Min Read

അമ്മയുടെ കരുണയുടെ സന്ദേശം

എന്റെ കുഞ്ഞേ, നീ ആകുലപ്പെടുമ്പോൾ ഞാൻ വിലപിക്കുന്നു. നീ പാപം ചെയുമ്പോൾ എനിക്ക് മുറിവേൽക്കുന്നു. മെച്ചപ്പെടാൻ നീ പരിശ്രമിക്കുമ്പോൾ കൂടുതൽ മെച്ചപ്പെടാനായി ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്റെ അമ്മയാണ്. ഈ നിലയിൽ എന്റെ ചിന്ത ഇത്രമാത്രം. നിരവധി ആത്മാക്കൾ തിരഞ്ഞെടുക്കുന്ന നിത്യനാശത്തിലേക്കുള്ള…

By Fr Joseph Vattakalam 1 Min Read

സഹോദരനുമായി രേമ്യതപ്പെടുക

മത്താ. 5:21-26 ക്രൈസ്തവികതയുടെ അന്തസത്ത അനായാസം വെളിപ്പെടുത്തുന്നതാണ് അഞ്ചാം അധ്യായം ഇരുപത്തിമൂന്നാം തിരുവാക്യം "നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ചു ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക. പിന്നെ…

By Fr Joseph Vattakalam 0 Min Read

തിന്മയെ നന്മകൊണ്ട് ജയിക്കുക

കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടാണല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, ദുഷ്ടനെ എതിർക്കരുതേ. വലതുകാരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട്വ്യവഹരിച്ചു നിന്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻഇച്ഛിക്കുന്നവനിൽ നിന്ന് ഒഴിഞ്ഞുമാറരുതെ. (മത്താ. 5:38-42) നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ  തുടങ്ങിയ ആഹ്വനം ഇദംപ്രഥമമാണ്. "മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടു പെരുമാറുവിന് (The Golden Rule സുവർണ നിയമം) അനവദ്യ സുന്ദരവും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രയോഗികതയുമാണ്. (ലുക്കാ 6:31)

By Fr Joseph Vattakalam 0 Min Read

ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ

യൂസിയ രാജാവ്  ഭരിച്ച വര്ഷം, കർത്താവു ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നതു ഞാൻ (ഏശയ്യാ) കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം (ജെറുസലേം) ദേവാലയം മുഴുവൻ നിറഞ്ഞു നിന്നു. അവിടുത്തെ ചുറ്റുംസെറാഫുകൾ നിറഞ്ഞു നിന്നിരുന്നു.... അവർ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. പരിശുദ്ധൻ, പരിശുദ്ധൻ സൈന്യങ്ങളുടെ കർത്താവു പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു (ഏശയ്യാ 6:1-3). ദൈവത്തിന്റെ പരമോന്നത സവിശേഷതയാണ് പരിശുദ്ധി. ഹൃദയവിശുദ്ധിയുള്ളവർക്കേ പരമ പരിശുദ്ധിയായ ദൈവത്തെ കാണാനാവൂ. കുഞ്ഞുങ്ങളെപോലെയുള്ളവർക്കു, മഞ്ഞിന്റെ നൈര്മല്യമുള്ളവർക് ദൈവം സമീപസ്ഥനാണ്. ലേവ്യഗ്രന്ഥത്തിൽ ആവർത്തിച്ചു കാണുന്ന ആഹ്വനം:  "നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്." നമ്മുടെ വിശുദ്ധീകരണത്തിനു മിശിഹനാഥൻ സ്ഥാപിച്ചു തന്നിരിക്കുന്ന'നീർചാലുകളാണ്' കൂദാശകൾ. വിശുദ്ധ കുമ്പസാരം, പരിശുദ്ധ കുർബാന എന്നീ കൂദാശകൾക്കു കൂടെകൂടെ അണഞ്ഞു  വിശുദ്ധിയിൽ വളരാൻ നമുക്ക് പരിശ്രമിക്കാം.

By Fr Joseph Vattakalam 0 Min Read

ദൈവപിതാവിനെപോലെ കരുണയുള്ളവരായിരിക്കുവിൻ

"നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലുക്കാ 6:36). കാരണം, "കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും" (ലുക്കാ 6:36). തന്നെസ്നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകൾ വരെ കരുണകാണിക്കുന്നവനാണ് (പുറ. 20:6) നമ്മുടെ ദൈവം. 136 ആം സങ്കീർത്തനം ആദ്യന്തം ഊന്നിപ്പറയുന്നു "കർത്താവിന്റെ കാരുണ്യംഅനന്തമാണ്" എന്നാണ്. കർത്താവു അര്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു: "ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാർ വിളിക്കാൻ അല്ല  , പാപികളെ വിളിക്കാനാണ്" (മത്താ. 9:13). അനീതി പ്രവർത്തിക്കുന്നവർക്കെതിരെ നിശിതമായ വിമർശന ശരങ്ങൾ വിടുന്ന ഈശോയെയാണ് മത്താ. 23:23 യിൽ നാം കാണുക. "കപടനാട്ട്യക്കാരായ നിയമജ്ഞരെ, ഫാരിസ്യർ നിങ്ങള്ക്ക് ദുരിതം! നിങ്ങൾ തുളസി ചതകുപ്പ, ജീരകംഎന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവ   അവഗണിക്കാതെ തന്നെ.

By Fr Joseph Vattakalam 0 Min Read

ഞാൻ നിന്നെ സ്നേഹിക്കുന്നു

കുഞ്ഞേ നീ നിസാരയാണെന്ന കാര്യം ഞാൻ മറന്നിട്ടില്ല. നാം ഒരുമിച്ചായിരിക്കുന്ന ഈ സമയം അതിമനോഹരമാണ്. നമ്മുടെ ദൗർബല്യങ്ങളെ മറന്ന ദൈവകരുണയെപ്പറ്റി ചിന്തിക്കാം. നീ ഒട്ടും വിഷമിക്കേണ്ട. നീ ഇനിയും വളരെയധികം പഠിക്കാനുണ്ട്. നിന്നെ ഞാൻ ഒരു കുഞ്ഞു മാലാഖയാക്കുകയാണ്. നിന്റെ പാപങ്ങൾക്കും…

By Fr Joseph Vattakalam 1 Min Read

കൊല്ലനും കുഴിവെട്ടുകാരനും സുഹൃത്ത്.

വിശുദ്ധിയിലേക്കുള്ള വിളി വിവിധ വഴികളിലാണ് ഓരോ വ്യക്തിയിലും ലഭിക്കുക എന്ന് നമ്മൾ മനസിലാക്കുകയാണ്. വി. ഫാ. ഡാമിയനെ കർത്താവു ഒരുക്കിയത് എങ്ങനെ എന്ന് നോക്കാം. ജോസഫ് എന്നായിരുന്നു അദ്ദഹത്തിന്റെ ബാല്യത്തിലെ പേര്. തന്റെ സ്കൂൾ ജീവിതകാലത്തു ജോസെഫിന്റെ ഉറ്റ സുഹൃത്തുക്കൾ അന്നാട്ടിലെ…

By Fr Joseph Vattakalam 1 Min Read
error: Content is protected !!