ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ജനിക്കാനിരിക്കുന്ന കുഞ്ഞ് (അതു തൻ്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ) മുതൽ പരിചരണം ആവശ്യമുള്ള മനുഷ്യജീവന് നേരെ നടക്കുന്ന അക്രമങ്ങളോടും ചൂഷണങ്ങളോടും നിസംഗതയോടെ പ്രതികരിക്കാനാവില്ലന്ന് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് പാപ്പയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും തമ്മിൽ…
" ഈ ചെറിയ ശബ്‍ദത്തെ പരീക്ഷിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യരുത്. ഇത് സാത്താൻ നിന്നെ വഞ്ചിക്കുന്നതാണ്." എൻ്റെ ഹിതത്തിനു കീഴടങ്ങാൻ സന്നദ്ധയായ അടിമയാകുക. അപ്പോൾ നിനക്ക് എല്ലാ സ്ഥാനങ്ങൾക്കും ഉപരിയായ ഈ സ്ഥാനത്ത് പ്രവേശിക്കാൻ കഴിയും. എൻറെ കുഞ്ഞേ, നിനക്ക് നന്ദി…
ഈശോയുടെ ജ്ഞാനസ്നാനാനന്തരം തൻ്റെ മേൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവു തന്നെ അവിടുത്തെ മരുഭൂമിയിലേക്കു നയിക്കുന്നു. സാത്താനുമായി ഏറ്റുമുട്ടി അവനെ തോൽപ്പിച്ചു, വിജയശ്രീലാളി തനായി, തൻ്റെ പരസ്യ ജീവിതം ആരംഭിക്കുന്ന തിനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യം. അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മരുഭൂമി. സാത്താൻ…
ആദിമ ക്രൈസ്തവർക്കു ബുദ്ധിമുട്ടുളവാക്കിയ ഒരു വലിയ പ്രശ്നമായിരുന്നു, സ്നാപകൻ നൽകിക്കൊണ്ടിരുന്ന മാമ്മോദിസായും താമസം വിനാ ഈശോ നൽകിയ മാമ്മോദിസായും തമ്മിലുള്ള താരതമ്യം. ഇവയിൽ ഏതാണ് സർവ്വശ്രേഷഠമെന്ന് അവർക്കു നിശ്ചയമില്ലായിരുന്നു. ഇതിനു സ്നാപകൻ തന്നെ പരിഹാരം കണ്ടെത്തി. അവൻ തന്നെ ഇരുവരെയും താരതമ്യപ്പെടുത്തി "ആരാണ്…
മനുഷ്യനു മഹോന്നതൻ സമ്മാനിച്ച വലിയ അനുഗ്രഹമാണ് അവൻറെ സ്വാതാന്ത്ര്യം. ഇതു ദൈവഹിതമനുസരിച്ചു നന്മ ചെയ്യാൻ ഉപയോഗിച്ചാൽ അവൻ രക്ഷപ്രാപിക്കും. നിത്യസൗഭാഗ്യത്തിന്, സ്വർഗ്ഗത്തിന് അവകാശിയാകും. എന്നാൽ തൻറെ സ്വാതാന്ത്ര്യം ദുരുപയോഗിച്ചു വിഗ്രഹാരാധനയ്ക്കും മറ്റു പാപങ്ങൾക്കും അടിമപ്പെട്ടാൽ ആത്മനാശമാണ് അവനെ കാത്തിരിക്കുക. നിയ.30:15 -…
നീതിമാനെയും ദുഷ്ടനെയും താരതമ്യം ചെയ്യുക ജ്ഞാനസാഹിത്യത്തിൽ സാധാരണമാണ്. സുഭാഷിതങ്ങൾ അങ്ങെനെയൊരു ഗ്രന്ഥമാണല്ലോ. നമ്മൾ ധ്യാനവിഷയമാക്കുന്നത് (സുഭാ.28:13,14)തിരുവാക്യങ്ങളാണ്. ഈ അധ്യായത്തിലെ ഒന്നാമത്തെ വാക്യം തന്നെ ഈ താതമ്യം വ്യക്തമാക്കുന്നുണ്ട്. ആരും പിൻതുടരാത്തപ്പോഴും ദുഷ്ടർ പേടിച്ചോടുന്നു. നീതിമാനാവട്ടെ സിംഹത്തെപ്പോലെ സുധീരരാണ്. 28:13 -14 ൽ…
അനുതാപം പ്രകടമാക്കി ഏറ്റുപറയുന്ന ഏഴു സങ്കീർത്തങ്ങളിൽ (6 ,32 , 38, 51, 102, 130, 143 ) ഒന്നായ 51 സങ്കീർത്തനം ഈ ഗണത്തിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്നു. ഊറിയായെ ചതിയിൽ കൊലപ്പെടുത്തുകയും അയാളുടെ ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദിനെ…
മത്താ.5 :17 -20 ൽ ഈശോ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു " നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കുവാനാണു ഞാൻ വന്നിരിക്കുന്നത് . പഴയ നിയമത്തിൽ ദൈവം മോശയ്ക്കു നൽകിയ കല്പനകൾ മനുഷ്യനെക്കുറിച്ചുള്ള ദൈവഹിതം സ്‌പഷ്‌ടമായി…
ഈശോ അസാന്നിദ്ധമായി വ്യക്തമാക്കി, പ്രഥമവും പ്രധാനവുമായ കല്പന ദൈവത്തെ പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണഹൃദയത്തോടും, സർവ്വശക്തിയോടും സ്നേഹിക്കുക എന്ന് (മത്താ.22:34-40 , മർക്കോ.12.28 -34 , ലൂക്കാ.10 :25 -28 ) ദൈവ സ്നേഹത്താൽ പ്രേരിതമായി ചെയ്യുന്ന പരസ്നേഹ പ്രവർത്തികൾക്കേ ആധ്യാത്മിക മൂല്യമുള്ളൂ.…
ദുഷ്ടത കൈകാര്യം ചെയ്യുന്നതിനു പഴയ നിയമവും ഈശോയും മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്. മനുഷ്യൻ പ്രവൃത്തിക്കുന്ന തിന്മയ്ക്കനുസരിച്ചുള്ള ശിക്ഷ മുൻ കൂട്ടി അറിയിച്ച് ഭയം ജനിപ്പിച്ചാൽ തിന്മയിൽ നിന്ന് അവൻ പിന്മാറും എന്ന സങ്കൽപ്പമാണു പഴയ നിയമത്തിലുള്ളത്. അങ്ങിനെയാണ് 'കണ്ണിനു പകരം…
പത്തു കല്പനകൾ ആറാമത്തേതാണ് "വ്യഭിചാരം ചെയ്യരുത്" എന്നത്. (പുറ:20:14 , നിയ.5:18 ) ഈ കല്പനയുടെ വ്യാഖ്യാനത്തിൽ ശാരീരികമായ പ്രവർത്തിയെയാണ് വിലക്കിരിക്കുന്നത്. ഇത്തരത്തിൽ നിലവിലുള്ള വ്യാഖ്യാനം വളരെ അപര്യാപ്‌തമാണെന്ന് ഈശോ മനസ്സിലാക്കി. നിയമത്തെ പൂർത്തീകരിക്കുകയാണ് തൻ്റെ ദൗത്യങ്ങളിൽ ഒന്നാണെന്ന് അവിടുന്നു വ്യക്തമാക്കിട്ടുണ്ടല്ലോ.…
തങ്ങളിൽ വലിയവൻ ആര് എന്ന് തർക്കിക്കുകയാണ് , അവരുടെ ഹൃദയ വിചാരങ്ങൾ അറിഞ്ഞ ഈശോ ഒരു ശിശുവിനെ വിളിച്ചു തൻ്റെ അടുത്തു നിർത്തി, അനന്തരം അവിടുന്ന് അവരോട് പറയുന്നു:"എൻ്റെ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ…
ദൈവിക പുണ്യങ്ങൾ നമ്മിൽ മൊട്ടിട്ടു വളരുന്നതിന് സുനശ്ചിതമായ വഴി ദൈവ സ്നേഹത്തിൽ ആഴപ്പെടുകയാണ്. കാരണം ,അവയുടെയെല്ലാം ഉറവിടം ദൈവം തന്നെയാണ്. തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം സർവ്വവും വാഗ്‌ദാനം ചെയ്തിരിക്കുന്നു. ദൈവ സ്നേഹത്തിൽ ആഴപ്പെടുന്നതനുസരിച്ചു നമ്മുടെ പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന…
ദൈവം കരുണ്യമാണ് , കരുണക്കടലാണ്. എന്നിൽ നിന്ന് അവിടുന്നു പ്രതീക്ഷിക്കുന്നതും കാരുണ്യം തന്നെ "ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ" എന്ന കർത്തൃ പ്രാർത്ഥനയിലെ വാക്കുകൾ, ദൈവത്തിൻറെ കാരുണ്യത്തിനു വേണ്ടിയുള്ള വിനയാന്വിതവും സത്യസന്ധവുമായ നമ്മുടെ അപേക്ഷയാണ് നാം ദൈവത്തിനു സമർപ്പിക്കുന്നത്. നാം എത്ര…
ഇന്ന് ലോകം മുഴുവൻ കാതോർക്കുന്ന ഒരു സ്വരമുണ്ടെങ്കിൽ അത് ഫ്രാൻസിസ് മാർപാപ്പയുടേതാണ്. 'മൂന്നാം ക്രിസ്തു' എന്ന് അദ്ദേഹത്തെ വിനയാന്വിതനായി വിശേഷിപ്പിച്ചുകൊള്ളട്ടെ! സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അടുത്തകാലത്ത് നടത്തിയ ഒരു പ്രഭാഷണത്തിൽ സാകല്യ പ്രാധാന്യമുള്ള മൂന്ന് എന്നാൽ ലളിതസുന്ദരമായ ഭാഷാപ്രയോഗങ്ങളെ അദ്ദേഹം പരാമർശിച്ചു.…
Sign in to your account