ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഈശോയുടെ ജനന വാർത്ത കന്യകാമറിയാതെ അറിയിച്ച ഗബ്രിയേൽ ദൈവദൂതൻ തന്നെയാണ് അതിനു ആറു മാസം മുമ്പ് സ്നാപകയോഹന്നാന്റെ ജനനവാർത്ത അറിയിച്ചത്. ആബിയയുടെ കുടുംബത്തിൽപ്പെട്ട സക്കറിയ എന്ന പുരോഹിതൻ ഒരു ദിവസം ബലി സമർപ്പിക്കാൻ വന്നപ്പോൾ ദൈവദൂദൻ സകറിയയോട് പറഞ്ഞു: "നിന്റെ ഭാര്യ…
ഇംഗ്ലീഷ്‌സഭയുടെ മഹത്വമായ കാർഡിനൽ ജോൺ ഫിഷർ ബെവേർലിയിൽ 1469 ൽ റോബർട്ട് ഫിഷറിൻറെ ഇളയമകനായി ജനിച്ചു. കേമ്ബ്രിഡ്ജിൽനിന്നു 1491 ൽ MA ബിരുദമെടുത്തു. അതേവര്ഷംതന്നെ ഡിസംബർ 17 നു പുരോഹിതനായി. 1504 നവംബര് 17 നു റോചെസ്റ്റർ മെത്രാനായി അഭിഷേചിക്കപെട്ടു. അന്ന്…
തോമസ് മൂർ ലണ്ടനിൽ ജനിച്ചു; കാന്റർബറി ആർച്ച്ബിഷപ് കർദിനാൾ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. ഓക്‌സ്‌ഫോഡിൽ അദ്ദേഹം രണ്ടുകൊല്ലം പഠിച്ചു; രണ്ടുകൊല്ലത്തെ പരിശീലനത്തിനുശേഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു. 1529 ൽ ഹെൻറി എട്ടാമൻ തോമസ് മൂറിനെ ലോർഡ് ചാൻസലർ ഓഫ് ദി എക്‌സ്‌ചെക്കർ…
'ഞാൻ വളഞ്ഞ ഒരു ഇരുമ്പു വടിയാണ്. ആശാനിഗ്രഹവും പ്രാര്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരെയാക്കുന്നതിനാണ് ഞാൻ സന്യാസം ആശ്ലേഷിച്ചത്', എന്നത്രെ ഈശോസഭ വിശ്വാസിയായ അലോഷ്യ്‌സ് പറഞ്ഞത്. കാസ്റ്റിഗ്ലിയോൺ പ്രഭുവായ ഫെർഡിനാൻഡ് ഗോൺസാഗയുടെ മകനായി 1568 ൽ ജനിച്ച അലോഷ്യ്‌സ് അത്രമാത്രം വളഞ്ഞ ഒരു…
ആൽബിയുടെ ഏറ്റവും പ്രിയപ്പെട്ട കളികൂട്ടുകാരിൽ ഒരാളാണ് ഷിന്റൊ. ഒക്ടോബര് മാസത്തിലെ ഒരു ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞു ഷിന്റോയും അമ്മ റ്റീനയും കൂടി ആൽബിയുടെ വീട്ടിൽ വന്നു. ആൽബിക്ക് വലിയ സന്തോഷമായി. അവനും ഷിന്റോയുംകൂടി വീടിന്റെ മുറ്റത്തു കളികളിൽ മുഴുകി. റ്റീനയും ജെസ്സിയും…
വൈദികനാകുന്നതിനുമുന്പ് വിവാഹിതനായിരുന്ന ഹോർമിസ്‌ദാസ് പാപ്പായുടെ പുത്രനാണ് സിൽവേറിയൂസ് പാപ്പാ. വി. അകപെറ്റസ് പാപ്പായുടെ മരണശേഷം 47 ആം ദിവസം സിൽവേറിയുസിനെ പാപ്പയായി തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് അഞ്ചു പട്ടമേ ഉണ്ടായിരുന്നൊള്ളു. 536 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം. കാൽക്കദോന്യ സുനഹദോസിലെ തീരുമാനങ്ങളെ നിഷേധിച്ചിരുന്നു…
റവണ്ണക്കാരനായ സെർജിയസ് പ്രഭു ഒരു വസ്തുതർക്കത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചാർച്ചക്കാരനോട് ദ്വന്ദയുദ്ധം ചെയിതു അയാളെ വധിച്ചു. പിതാവിന്റെ ഈ മഹാപാതകം കണ്ടു അദ്ദേഹത്തിന്റെ മകൻ റോമുവാൾഡ് ക്ലാസ്സെയിലുള്ള ഒരു ബെനെഡിക്ടൻ ആശ്രമത്തിൽ പോയി 40 ദിവസം തപസ്സു ചെയിതു. അവസാനം അവിടെത്തന്നെ…
റോമയിലെ ഒരു പ്രസിദ്ധ കുടുംബത്തിൽ ജനിച്ച ദ്വിജസഹോദരന്മാരാണ് മാർക്കസ്സും മർസെല്ലിനോസും. യൗവനത്തിൽ അവർ ക്രിസ്തുമതം ആശ്ലേഷിച്ചു; അവർ വിവാഹിതരുമായി. 284 -ലാണ് ക്രിസ്തുമത മർദ്ദകപ്രവീണനായ ഡിയോക്ളീഷ്യൻ വാഴ്ച ആരംഭിച്ചത്. അദ്ദേഹം സ്വന്തമായി ഒരു മത പീഡന വിളമ്പരം പ്രസിദ്ധം ചെയ്തിരുന്നെങ്കിലും പൂർവ…
1597 ജനുവരി 31 നു നർബോൺ രൂപതയിൽ ഒരു കുലീന കുടുംബത്തിൽ ജോൺ ഫ്രാൻസിസ് റെജിസ് ജനിച്ചു. അഞ്ചാമത്തെ വയസ്സിൽ നിത്യനരകത്തെപ്പറ്റി 'അമ്മ നൽകിയ ഒരു ഉപദേശം ഫ്രാൻസിസിന്റെ ഹൃദയത്തിൽ അഗാധമായി പതിഞ്ഞു. തന്നിമിത്തം അന്നത്തെ ബാലലീലകളിലൊന്നും ഫ്രാൻസിസ് പങ്കെടുത്തിരുന്നില്ല. ഈശോ…
ഫ്രാൻസിൽ ടൂളിസിനു സമീപം പിബറെ എന്ന കൊച്ചു ഗ്രാമത്തിൽ ജർമയിൻ ഭൂജാതയായി. ഒരു കൈയ്ക്ക് സ്വാധീനമുണ്ടായിരുന്നില്ല. കണ്ഡമാല എന്ന സുഖക്കേട് അവളെ ചെറുപ്പത്തിൽത്തന്നെ ബാധിച്ചു. അവളുടെ ശിശുപ്രായത്തിൽത്തന്നെ 'അമ്മ മരിച്ചു. രണ്ടാൻകുടിയമ്മ ആഖ്യായികളിൽ ചിത്രീകരിച്ചു കാണാറുള്ളതുപോലെ ഒരു ഭയങ്കരിയായിരുന്നു. സുഖക്കേട് പകരാതിരിക്കാൻ…
കോൺസ്റ്റാന്റിനോപ്പിളിലെ പേട്രിയാർക്കായി ജീവിതം സമാപിച്ച വി.മെത്തോഡിയോസ് സിസിലിയിൽ സിറാക്യൂസിലാണ് ജനിച്ചത്. ഒരു നല്ല ഉദ്യോഗം ലക്ഷ്യമാക്കി വിദ്യാസമ്പന്നനായിരുന്ന മെതോഡിയോസ് കോൺസ്റ്റാന്റിനോപ്പിളിലേക്കു ചെന്നപ്പോൾ ഒരു സന്യാസിയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ആ സന്യാസിയുടെ പ്രേരണയിൽ മെതോഡിയോസ് ലൗകികതാല്പര്യങ്ങൾ ഉപേക്ഷിച്ചു ചെനോലക്കോസ് ആശ്രമത്തിൽ ചേർന്നു.…
സ്പെയിനിൽ സെയിൻ ഫാഗോണ്ടസ്സിൽ ജനിച്ച ജോണിന് ആസ്‌തപ്പാടു പട്ടം കിട്ടിയ ഉടനെ ആദായമുള്ള വൈദികസ്ഥാനങ്ങൾ സിദ്ധിച്ചു. ഇരുപത്താറാമത്തെ വയസിൽ പുരോഹിതനായി. ജോൺ പാപങ്ങളൊന്നും ചെയ്തില്ലായിരുന്നെങ്കിലും തന്റെ ജീവിതം ലൗകായത്തികമാണെന്നു തോന്നി. അദ്ദേഹം ആ വൈദീകസ്ഥാനങ്ങൾ ഉപേക്ഷിച്ചു ദാരിദ്രതയിലും ആശാനിഗ്രഹതയിലും ജീവിക്കാൻ തുടങ്ങി…
പരുശുദ്ധമാതാവിനെ സ്വീകരിച്ച ശേഷം അപോസ്തോലന്മാർ ആവേശപ്പൂർവം ഈശോയുടെ പുനരുദ്ധാരണത്തിനായി സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. സുവിശേഷ സന്ദേശം സ്വീകരിച്ചവരിൽ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റു പണം അപ്പോസ്തോലന്മാരെ ഏല്പിക്കുവാനും ഓരോരുത്തരുടെയും ആവശ്യമനുസരിച്ചു അത് വിതരണം ചെയ്യാനും തുടങ്ങി. അങ്ങനെ തനിക്കുണ്ടായിരുന്ന വസ്തു വിറ്റു…
മറിയം എക്കാലത്തും ഒരു ചർച്ച വിഷയം തന്നെയാണ്. ക്രിസ്തു ദൈവമെന്നു വിശ്വസിക്കുന്നവർക്ക് പോലും മറിയത്തെ കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. തന്റെ മാനുഷികതയിൽ നിന്നുകൊണ്ട് ദൈവികപദ്ധതികളോട് പൂർണമായും സഹകരിച്ചു ദൈവമാതൃത്വം സ്വീകരിച്ചവളാണ് മറിയം.അതേക്കുറിച്ചു അതീവഭംഗിയോടെ വിവരിക്കുന്ന ‘അമല മനോഹരി’ എന്ന ഗ്രൻഥം…
സിറിയൻ സഭയിലെ ഏക വേദപാരംഗത്താനാണ് കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വി. എഫ്രേം. അദ്ദേഹം മെസൊപൊട്ടോമിയയിൽ നിസിബിസ്സിൽ ജനിച്ചു. പതിനെട്ടാമത്തെ വയസിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. കുറേനാൾ സ്വേദേശത്തു ഉപദേഷ്ട്ടാവായി ജോലി ചെയിതു. പേഴ്സിയർ നിസിബിസ്സു പിടിച്ചടക്കിയപ്പോൾ മതമർദ്ദനം ഉണ്ടാകുമെന്നു ഭയന്ന് എഫ്രേം…
Sign in to your account