Bible Chinthakal

നന്ദിപ്രകാശനത്തിന്റെ അനിവാര്യത

കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.പാടുവിന്‍, അവിടുത്തേക്കുസ്തുതി പാടുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍.അവിടുത്തെ വിശുദ്ധനാമത്തില്‍ ആഹ്‌ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ സ്മരിക്കുവിന്‍. അവിടുത്തെ അദ്ഭുതങ്ങളും ന്യായവിധികളും അനുസ്മരിക്കുവിന്‍.(1 ദിന. 16:8-12). തന്റെ സൃഷ്ട്ടാവിനു, രക്ഷകന്, പരിപാലകന് നന്ദി പറയുക മനുഷ്യന്റെ പരമ പ്രധാനമായ കടമയാണ്. ബൈബിളിലുടനീളം ഉള്ള ഒരു നിർദ്ദേശമാണ് 'ദൈവത്തിനു നന്ദി പറയുവിന്' എന്നത്. "കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടുന്ന് നല്ലവനാണ്" (സങ്കി. 118:1). "കർത്താവിനു നന്ദി പറയുവിന്; അവിടുന്ന് നല്ലവനാണ്" (സങ്കി. 136:1). സങ്കി. 136 ആദ്യന്തം ഈ സന്ദേശം നിറഞ്ഞു നിൽക്കുന്നു. സങ്കി. 138 ആരംഭിക്കുന്നത് "കർത്താവെ ഞാൻ പൂര്ണഹൃദയത്തോടെ അങ്ങേയ്ക്കു  നന്ദി പറയുന്നു" എന്ന് ഉത്‌ഘോഷിച്ചുകൊണ്ടാണ്. 108:3 ൽ സങ്കിർത്തകൻ…

More

പിതാവിന്റെ അരുത്

ജറെ. 35ൽ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മക്കാബ്യരെ സൽക്കരിക്കാൻ കർത്താവ് ജെറമിയായ്ക്കു നിർദ്ദേശം നൽകുന്നു. പ്രവാചകൻ അവരെ ക്ഷണിക്കുന്നു. അവർ കുടുംബം മുഴുവൻ ക്ഷണം സ്വീകരിക്കുന്നു.…

കൂട്ടിച്ചേർക്കുന്നത് എന്തിന്?

യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ  "കാരുണ്യം"…

നീതിമാന്മാർക്ക് നന്മ

" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം…

അടിസ്ഥാനം

 മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ  ആരാധിക്കുകയെന്ന ഏറ്റവും മ്ലേച്ഛമായ പാപം…

പ്രത്യേകം പ്രസ്താവ്യം

സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല.  കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക മൂല്യങ്ങളും ബൈബിളും…

അഭിവാജ്യ ഘടകം

നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പുണ്യമാണ് നീതി. നീതി പ്രവർത്തിക്കുന്നവർക്ക് ആണ് ഈശോ നിത്യ സ്വർഗ്ഗം വാഗ്ദാനം ചെയ്യുക. തിരുക്കുടുംബത്തിന്റെ നാഥനായിരുന്ന  വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് തിരുവചനത്തിൽ വ്യക്തമായും…

ഉന്നത സോപാനം

ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും  റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ  ലേഖനം. ഇത് പൗലോസിന്റെ  ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം.…

ജീവിതമാതൃക

   റോമ 12:1ൽ " ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ടാ"ണ്‌ ശ്ലീഹാ " നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവും ആയ സജീവ ബലിയായി സമർപ്പിക്കു"വാൻ റോമൻ ക്രൈസ്തവരോട്…

നീതിമാന്മാർക്ക് നന്മ

" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം…

കൂട്ടിച്ചേർക്കുന്നത് എന്തിന്?

യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ  "കാരുണ്യം"…

അവകാശികൾ ആര്

 ദൈവത്തിന്റെ കാരുണ്യത്തിന് അവകാശികൾ ആര് എന്ന ചോദ്യത്തിന് പൗലോസ് പരോക്ഷമായി മറുപടി പറയുന്നുണ്ട്.  അദ്ദേഹത്തെ ദൈവകരുണയുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ ലേഖനങ്ങളിലും…

ഉന്നത സ്ഥാനം

ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം.…

പ്രസ്പഷ്ടമാക്കുന്നു

ദൈവത്തിന്റെ കരുണയ്ക്ക്  അടിസ്ഥാനം അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. (ലൂക്ക 1: 37 ജെറെ 32: 27etc..)അഥവാ അവിടുന്ന് സർവ്വശക്തൻ ആണെന്ന്  സത്യമാണ്.  സൃഷ്ടി കർത്താവും( ഇല്ലായ്മയിൽ നിന്ന്)…

ഏറ്റം വലുത്

ശാബത്താചരണത്തെക്കുറിച്ചും തത്തുല്യമായ  കാര്യങ്ങളെക്കുറിച്ചും  വിവാദമുണ്ടായപ്പോഴെല്ലാം തന്നെ കരുണർദ്ര സ്നേഹത്തിന്റെ നിയമമാണ്, ഏറ്റവും വലുത് എന്ന് വ്യക്തമാക്കാൻ ഈശോ ബദ്ധശ്രദ്ധനായിരുന്നു. തന്റെ ശിഷ്യന്മാർ ശബത്തിൽ വിശപ്പടക്കാൻ കതിരു പറിച്ചു…

മുഖമുദ്ര

ഈശോ നൽകിയ രോഗശാന്തി കളും ഇതര അത്ഭുതങ്ങളും പാപികളോടു  ക്ഷമിക്കുന്നതും എല്ലാം ഈ  കാരുണ്യത്തിന്റെ ഭാഗംതന്നെയാണ്.  പിതാവിന്റെ കരുണയുടെ മുഖമാണ് ഈശോ..  അവിടുത്തെ അനന്ത  കാരുണ്യത്തിന്റെ അവതാരം.…

പാവപ്പെട്ടവന്റെ പക്ഷം ചേർന്ന്

പഴയ നിയമത്തിലെ 10 കൽപ്പനകളും ക്രിസ്തുനാഥൻ ആദരിക്കുന്നു. എന്നാൽ അവയെല്ലാം മറികടന്നു അവിടുന്ന് ബഹുദൂരം മുന്നോട്ട് പോകുന്നുമുണ്ട്. സുവിശേഷ ഭാഗ്യങ്ങൾ  ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ക്രൈസ്തവ ജീവിതത്തിന്റെ അന്തസത്തയും …

ഇടമില്ലാതെയാകും

കാരുണ്യത്തോടെ വലിയ ദയാവായ്പോടെ ഇസ്രായേലിനെയും യൂദായെയും  രക്ഷിക്കുന്ന,  ശക്തിപ്പെടുത്തുന്ന, അവർക്ക് ധൈര്യം പകരുന്ന, നിരുപാധികം അവരോട് ക്ഷമിക്കുന്ന ദൈവത്തെയാണ് സഖറിയ പത്താം അധ്യായത്തിൽ അവതരിപ്പിക്കുക. യഹോവ അരുളിച്ചെയ്യുന്നു:…

പുതിയ ആകാശവും പുതിയ ഭൂമിയും

ദൈവത്തിന്റെ ആകർഷണവലയത്തിൽ സകല സൃഷ്ടി ജാലങ്ങളും മനുഷ്യനും ഒന്നിക്കുമ്പോൾ, ഏശയ്യ പ്രവചിച്ച പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും(11:6) അനുഭവം മനുഷ്യനുണ്ടാകും.  പുതിയ നിയമത്തിൽ ഈശോ പഠിപ്പിച്ച "ദൈവരാജ്യം"…

അണയാത്ത അഗ്നിജ്വാല

എസേ.7:8,9 അനുസരിച്ച് യൂദാ ദേശം യാതൊരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല. ദൈവത്തിന്റെ കരുണയ്ക്ക് അതീതമായ മ്ലേച്ചത ആണ് അവിടെ സംഭവിച്ചത്.  കരുണയെ കുറിച്ചുള്ള പാരമ്പര്യമനുസരിച്ച് മേൽപ്പറഞ്ഞ വാദം ശരിവയ്ക്കുന്നു.…

നീതിയുടെ മേലങ്കി അണിയുക

 ബാറൂക്ക് അഞ്ചാം  അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. " ജെറുസലേം നീ ദുഃഖത്തിന്റെയും  പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തിൽനിന്നുള്ള മഹത്വത്തിന്റെ  കിരീടം എന്നെന്നേക്കുമായി ശിരസിൽ അണിയുക.  നീതിയുടെ മേലങ്കി …

error: Content is protected !!