നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : 1.സൗഖ്യം ലഭിക്കാനായി നാം കുമ്പസാരിക്കുന്നു. 2.പരിശീലത്തിനായ് നാം വരുന്നു -ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നമ്മുടെ ആത്മാവിനു നിരന്തരപരിശീലനം ആവശ്യമാണ്. ഓ എന്റെ ഈശോയെ, ഈ വാക്കുകളുടെ വ്യാപ്തി ഞാൻ മനസ്സിലാക്കുന്നു. സ്വന്തം കഴിവുകൊണ്ട് ഒരാത്മാവിന്…
മാക്സിമിനൂസു ചക്രവർത്തിയുടെ കാലത്ത് അലെക്സാൻഡ്രിയായിൽ ജീവിച്ചിരുന്ന മഹാ പണ്ഡിതയായ ഒരു കന്യകയാണ് കാഥറൈൻ. രാജ കുടുംബത്തിലാണ് അവളുടെ ജനനം. ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം നിയോഗിച്ച വിജാതീയ തത്വശാസ്ത്രജ്ഞരോടു തർക്കിച്ചു രാജകു മാരി അവരെ പരാജയപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് ആനയിച്ചു. അക്കാ രണത്താൽ ചക്രവർത്തി…