മൂന്നാം നൂറ്റാണ്ടിൽ സഭയ്ക്ക് വിശുദ്ധ കുർബാനയിൽ ഉണ്ടായിരുന്ന അഗാധമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹാ സാക്ഷിയാണ് കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാൻ. " നമ്മൾ മിശിഹായുടെ പ്രബോധനങ്ങളോടും സഭയുടെ പാരമ്പര്യങ്ങളോടും വിശ്വസ്തരായിരിക്കണമെന്നും വീഞ്ഞീന്റെയും ജലത്തിന്റെയും മിശ്രിതം പാനപാത്രത്തിൽ ഉപയോഗിക്കുക വഴി അവിടുത്തെ രക്ഷാകരമായ ബലിയുടെ ഓർമ (ഈശോയുടെ തിരുബലി ആവർത്തിക്കുക) പുതുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികൾ ഒരുമിച്ചുകൂടിയിരുന്നത് വചനം ശ്രവിക്കാനും അപ്പത്തിലും വീഞ്ഞിലും സന്നിഹിതനായിരുന്ന ഉത്ഥി തനായ കർത്താവിനെ അനുഭവിച്ച് അവിടുന്നുമായി ഐക്യത്തിൽ വരാനും , തങ്ങളുടെ കഴിവനുസരിച്ച്, അവശത അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും വേണ്ടിയായിരുന്നു. ഈ ഒന്നിച്ചു ചേരലിൽ കർത്താവിന്റെ മഹത്വപൂർണ്ണമായ തിരിച്ചുവരവിനെക്കുറിച്ച് സന്തോഷ പൂർണ്ണമായ പ്രതീക്ഷ അവർ വച്ചുപുലർത്തിയിരുന്നു. വിശുദ്ധ കുർബാനയിൽ തങ്ങൾ സ്വീകരിക്കുന്നത് ഉത്ഥിതനായ ഈശോയുടെ തിരുശരീരരക്തങ്ങൾ ആണെന്ന് അവർ ഉറപ്പായി വിശ്വസിച്ചിരുന്നു. ഈശോയുടെ മനുഷ്യാവതാരം യഥാർത്ഥ മായിരുന്നു…
അയർലണ്ടിന്റെ മധ്യസ്ഥയായ വി. ബ്രിജീത്ത 450 -ൽ ഭൂജാതയായി. ചെറുപ്രായത്തിൽത്തന്നെ അവൾ തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും അവൾക്കു സ്വന്തമായുണ്ടായിരുന്ന സമസ്തവും ദരിദ്രർക്കായി മാറ്റി വയ്ക്കുകയുമുണ്ടായി. എത്രയും…
ക്രൈസ്തവ സന്യാസികൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അവരിൽ പ്രഥമനാണെന്നു പറയുന്നു പൗലോസ്. അദ്ദേഹം ഈജിപ്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കന്മാർ മരിച്ചുപോയി. എങ്കിലും വിദ്യാഭ്യാസത്തിനു കുറവൊന്നും വന്നില്ല.…
സുഹൃത്തുക്കളെ കേട്ടിട്ടുണ്ടോ ഈ കൊച്ചു വിശുദ്ധനെക്കുറിച്ചു വലിയ മതപീഡനകാലത്ത് മൂന്ന് വർഷം മാത്രം ഭൂമുഖത്തു ജീവിച്ച മഹാ രക്തസാക്ഷിയാണ് ഇത്. വലിയ മതപീഡനകാലം ! തദ്ദേശ ഗവൺമെന്റ്…
Sign in to your account