Sacrament

അനുതാപവും ദൈവകാരുണ്യവും

മർത്യനായ മനുഷ്യന് ജീവിതകാലത്ത് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്നതാണ് ഏക മഹത്തായ കാര്യം (cfr. 15:9,10;17:10;18:47;39:8;43:28-30;51:1,22). ഇതിന് കഴിയണമെങ്കിൽ മനുഷ്യൻ തിന്മ വർജിച്ച് ദൈവത്തിലേക്ക് മടങ്ങണം. ചഞ്ചലമനസാരെ താങ്ങാൻ കഴിവുള്ളവനാണ് അവിടുന്ന്. യഥാർത്ഥ മാനസാന്തരം ഉണ്ടെങ്കിൽ ദൈവത്തിലേക്ക് തിരിയാൻ മനസ്സുണ്ടെങ്കിൽ ദൈവ സ്തുതി സുഗമവും സുസാധ്യവും ആയിരിക്കും. ദൈവത്തോടുകൂടെ ആയിരിക്കുന്ന വനേ ദൈവത്തെ സ്തുതിക്കാൻ ആവൂ. എത്ര വലിയ മഹാനും മണ്ണിലേക്ക് മടങ്ങാനുള്ളവനാണ്. മനുഷ്യാ നീ മണ്ണാകുന്നു.മണ്ണിലേക്ക് മടങ്ങും ന്യൂനം അതിനാൽ മാനുഷികമായ, ലൗകികമായ, നിഷേധാത്മകമായ ചിന്തകളിൽ കുടുങ്ങി കിടക്കാതെ സൃഷ്ടാവിലേക്ക് എത്രയും വേഗം തിരിയുക എന്നതാണ് പരമപ്രധാനം. ഇങ്ങനെയുള്ളവർക്ക് ഉറപ്പായും കരുണ ലഭിക്കും. ഇങ്ങനെ കർത്താവിന്റെ കരുണ ലഭിക്കുന്നവർ സകല സൃഷ്ടികളോടും കരുണ കാണിക്കണ മെന്നതാണ് പ്രഭാഷകൻ 18 :19-3 വരെയുള്ള വചനങ്ങളിൽ ഇതൾ വിടർത്തുക. നശ്വരനായ മനുഷ്യനെയും അനശ്വരനായ ദൈവത്തെയും താരതമ്യപ്പെടുത്തി കൊണ്ടുള്ള ഉൾകാഴ്ചകളാണ്…

More

വിചിത്രമായ വിധങ്ങളിൽ

പാപത്തിൽ മുഴുകി ജീവിക്കുന്നവർ വിചിത്രമായ ചില ന്യായീകരണങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്. ഏറ്റവും സാധ്യതയുള്ള എന്ന ശ്രോതാക്കൾക്ക് തോന്നൽ നൽകുന്ന ഒന്നാണ് ഇനി പറയാൻ പോകുന്നത്.

ആ കരങ്ങളിൽ സംവഹിക്കപ്പെടാൻ

ഈശോയെ പോലെ മരണസമയത്ത് എന്നെയും പരിശുദ്ധ അമ്മ കരങ്ങളിൽ പേറണം എന്നതായിരിക്കണം എല്ലാ പുരോഹിതരുടെയും അടങ്ങാത്ത ആത്മദാഹം. ഈശോയുടെ പ്രതിനിധിയായ അവന് ഇപ്രകാരം ആഗ്രഹിക്കാനും അതിനായി അവിരാമം…

നിസ്സഹായനായി കരയാനേ കഴിയൂ

അവിരാമം നിരന്തരം തുടരുന്ന ബലിയാണ് 'ജീവനുള്ള' താകുന്നത്. പുരോഹിതൻ അൾത്താരയിൽ അർപ്പിക്കുന്ന ബലിയുടെ ചൈതന്യം ദിവസമത്രയും അന്തരാത്മാവിൽ ശരീരത്തിലും അവന് പേറുവാൻ കഴിയുമ്പോഴാണ് ബലിയുടെ നൈരന്തര്യം യാഥാർത്ഥ്യമാക്കുക.…

അമ്മയ്ക്കു സമാനൻ

ഒരു വൈദികനും സ്നേഹം കൂടാതെ ജീവിക്കാനാവില്ല. സ്നേഹത്തിന്റെ അകമ്പടിയില്ലാതെ ദൈവസ്പന്ദം തികച്ചും അസാധ്യമെന്നു പരിശുദ്ധ അമ്മയ്ക്കും അറിയാമായിരുന്നു. പുരുഷനെ അറിയാതെ പുത്രനെ ലഭിക്കുക സാധാരണരീതിയിൽ, അസാധ്യമായിരുന്നു. ഈ…

രണ്ടാണ് അമ്മമാർ

എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്. തികച്ചും…

പ്രതി സ്നേഹത്താലെ കടം വീടൂ

ആർജ്ജവത്വമുള്ള ഓരോ പുരോഹിതനും നിരന്തരം അന്വേഷണത്തിലായിരിക്കുന്ന ഒരു സത്യമുണ്ട്. വൈദികവൃത്തി യുടെ അടിസ്ഥാന നിയോഗ ധാരയിലേക്ക് ഉൾചേരുന്നതിനുള്ള വഴി എന്താണ്? പൂർണ്ണമായ ഒരു മാർഗനിർദേശം അസാധ്യമാണ്. മനുഷ്യൻ…

ഇവിടെ ആയിരിക്കുന്നത് നന്നോ?

ഒരിക്കലും പുരോഹിതൻ അല്ല ഏറ്റവും മികച്ചവൻ. ആയിരുന്നെങ്കിൽ, സുവിശേഷത്തിലെ അധികാരം അത്രയും ദൈവാത്മാവിൽ നിഷിപ്തമായിരിക്കുന്നതിനുപകരം പുരോഹിതരിൽ ചേർന്നിരിക്കു മായിരുന്നു. കാഴ്ചയിൽ അപ്പമായി തോന്നുമ്പോഴും ഫലത്തിൽ അത് ഈശോയാണ്,…

നിർത്തേണ്ടിടത്തു നിർത്താൻ

ദൈവം പരിശുദ്ധനാണ് ;ദൈവത്തിന്റെ പുരോഹിതനും പരിശുദ്ധൻ ആയിരിക്കണം, ദേഹി ദേഹങ്ങളുടെ വിശുദ്ധിയാണ് ഇവിടെ വിവക്ഷ. ബ്രഹ്മചര്യം എന്നത് ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെ അത്യുദാത്തമായ സാക്ഷ്യം തന്നെയാണ്. ഇവിടെ ഒന്നും…

അവിടുന്നിൽ മാത്രം

പുരോഹിതൻ ഈശോയുടെ സ്വന്തമാണ്. സ്വയം ശ്യൂന്യനാക്കിയ വന്റെ, കുരിശുമരണത്തോളം അനുസരണവിധേയനാക്കിയവന്റെ, നിർമ്മലനും ദരിദ്രനും ആയവന്റെ 'സ്വന്ത 'ത്തിനും കൂടുതലായി എന്താണ് വേണ്ടത്? യജമാനനേക്കാൾ വലിയ കൂലിക്കാരനില്ലല്ലോ ;ഗുരുവിനെപ്പോലെ…

കുമ്പസാരത്തിൽ നിന്നുള്ള പ്രയോജനം

നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : 1.സൗഖ്യം ലഭിക്കാനായി നാം കുമ്പസാരിക്കുന്നു. 2.പരിശീലത്തിനായ് നാം വരുന്നു -ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നമ്മുടെ ആത്മാവിനു നിരന്തരപരിശീലനം ആവശ്യമാണ്. ഓ…

🌷മനസ്സുവെച്ചാൽ🌷

വൈദികന്റെ മുഖമുദ്രയാകണം പരിത്യാഗം. ഇതിന് പകരം, പലരും കർമ്മ ബഹുലതകൊണ്ട് തങ്ങളുടെ ദിനങ്ങളെ നിറയ്ക്കുന്ന നിരവധി പേരുണ്ട്. ഈശോയുടെ പ്രേഷ്ഠശിഷ്യന്മാർ പോലും കുരിശിന്റെ നിയോഗത്തെ വല്ലാതെ ഭയന്നു…

🌼🌷അരക്കിട്ടുറപ്പിച്ചു🌼🌷

☘️🌻സഭയുടെ അധികാരം സ്നേഹ ശുശ്രൂഷയിൽ അടങ്ങിയിരിക്കുന്നു എന്ന് നാം കണ്ടു. അതായത് ഇതിൽ അധിഷ്ഠിതമാണെന്ന് അർത്ഥം. തമ്പുരാനെ തള്ളിപ്പറഞ്ഞു അപ്പോസ്തോലത്വം നഷ്ടപ്പെട്ട പത്രോസിനെ സ്നേഹത്തിലൂടെയും വ്യവസ്ഥയില്ലാത്ത ക്ഷമയിലൂടെയും…

വൈദിക ജീവിതത്തിൽ തിരക്കിന്റെ വില്ലനായി ആത്മീയതയുടെ നഷ്ടം

ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന് ഇടവരുത്തുന്ന പ്രധാനകാരണം. ഈയുള്ളവൻ ആലുവായിൽ…

തീയല്ല

ഒരു സ്ത്രീ ഒരിക്കൽ കുമ്പസാരിക്കാൻ എത്തി. 30 വർഷത്തിനു മുമ്പ് ആയിരുന്നു അവരുടെ "കഴിഞ്ഞ കുമ്പസാരം". വൈദികൻ സ്വാഭാവികമായും ചോദിച്ചു: എന്തുകൊണ്ടാണ് നീണ്ട കാലഘട്ടം കുമ്പസാരം എന്ന…

പരിശുദ്ധാത്മാവുതന്നെ

പാപവിമോചനത്തെ പ്രായോഗികതലത്തിൽ സത്യാന്വേഷിക്ക് വ്യക്തമാക്കി കൊടുക്കുക - ഇതാണ് അടിസ്ഥാനപരമായി പൗരോഹിത്യ സ്വാന്തനോപദേശം. ഇവിടെ തിരുവചനങ്ങൾ ആവണം മാർഗദർശകമായി വർത്തിക്കുന്നത്; പരിശുദ്ധാത്മാവിന്റെ സാന്നിധ്യ സഹായങ്ങൾ അത്യന്താപേക്ഷിതവും. ദൈവവചനം,…

നാഥനോട് ഐക്യപ്പെട്ട്

ദൈവാത്മ സാന്നിധ്യത്തിന്റെ സ്പന്ദമുള്ള വൈദികരെ ആണ് ദുരിതമനുഭവിക്കുന്നവർ തേടുക. വിശുദ്ധി പ്രാപിച്ച വൈദികരും മിശിഹായയോട് ഐക്യപ്പെട്ട് അവിടുത്തോടൊപ്പം സസന്തോഷം പീഡനങ്ങൾ സഹിക്കുന്ന വൈദികരും തന്നെയായിരിക്കും ആത്മാക്കളുടെ ഏറ്റവും…

ക്ഷമാപൂർവ്വം, ശാന്തമായി

സാന്ത്വനോപദേശവേളയിൽ വൈദികനു പ്രകൃത്യാ ഉള്ള അറിവ് മാത്രം പോരാ. ദൈവത്തിന്റെ അപരിമേയമായ നന്മയുടെ അനന്ത ശേഖരത്തിന്റെ വാതിൽ ഹൃദയങ്ങൾക്ക് മുമ്പിൽ തുറന്നു കൊടുക്കാൻ അവന്റെ ഹൃദയം വെമ്പൽ…

🌹🌸ബോധ്യപ്പെടുത്തി എടുക്കുക🌹🌸

🌹🌹ആന്തരിക സൗഖ്യശുശ്രുഷയിൽ പ്രാർത്ഥന, ഉപവാസം, ആത്മപരിശോധന, ധ്യാനം, വചന പഠനം, വിശ്വാസം തുടങ്ങിയവയുടെ അപരിമേയവും പ്രകൃതിയാതീതവുമായ ശക്തിയെക്കുറിച്ച് കുറ്റബോധത്തിൽ കഴിയുന്നവരെ ബോധ്യപ്പെടുത്തി എടുക്കുക. എന്നുള്ളത് പുരോഹിതന്റെ ഏറ്റവും…

നീണ്ട 20വർഷങ്ങൾ

മനസ്സിന്റെ ഭ്രംശങ്ങളെയാണ് മൂലപാപങ്ങൾ എന്ന് വിശേഷിപ്പിക്കുക. അതിൽ നിന്ന് മോചനം ആഗ്രഹിക്കാത്ത വൈദികർ വളരെ വിരളമായിരിക്കും. നന്മയോടുള്ള അവന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഏറ്റവും ദുഷ്കരമായ ഒന്നാണ്…

നന്മ ചെയ്ത് ചുറ്റി സഞ്ചരിക്കുക

പൗരോഹിത്യ ശുശ്രൂഷയിൽ ഭരണനിർവഹണം ആത്മരക്ഷ യെക്കാൾ പ്രാഥമ്യം വഹിക്കുന്ന അവസ്ഥ വളരെ അപകടകരമാണ്. തമ്പുരാന്റെ കണ്ണിൽ ഭരണമല്ല ആത്മരക്ഷ ആണ് ഏറ്റവും പ്രധാനം. ഭരണനിർവഹണവും നിർമ്മാണവും അഹത്തിന്റെയും…

error: Content is protected !!