ലോകത്തിന്റെ നൈമിഷിക സുഖം നമുക്ക് നൽകുന്നത് സന്തോഷം അല്ല, ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളുമാണ്. സന്തോഷം ദൈവികമാണ്. പരിശുദ്ധാത്മ ഫലമാണത്. മധുര ഫലം നിരന്തരം ഭക്ഷിക്കേണ്ട വരാണ് നമ്മൾ. സൃഷ്ട പ്രപഞ്ചത്തിലെ ജീവന്റെ ഓരോ പരമാണുക്കളിലും നിറഞ്ഞ് നിൽക്കുന്ന ചൈതന്യം സന്തോഷത്തിന്റേതാണ്. ഓരോ പ്രഭാതത്തിലും ഒരു പുത്തൻ നവോന്മേഷത്തിന്റെ തളിരും നാമ്പും മൊട്ടും പൂവും നൽകി ആനന്ദ ഗീതങ്ങളോടെ പ്രകൃതി നമ്മെ വിളിച്ചുണർത്തുന്നു. ഇതറിയാതെ നമ്മൾ ഇന്നലെകളുടെ ദുഃഖങ്ങളും പേറി തളർന്നു കിടക്കുന്നു. ഇന്നലകളുടെ വാടിക്കൊഴിഞ്ഞു പൂക്കൾക്ക് ജീർണ്ണതയുടെ ദുർഗന്ധം തരാനേ സാധിക്കുകയുള്ളൂ . ഇന്നലകളിൽ മുഴുകി കിടന്നാൽ നമുക്ക് സന്തോഷിക്കാൻ സാധിക്കുകയില്ല. ഇന്നലത്തെ തെല്ലാം കടന്നുപോയി. ഇന്ന് എല്ലാം പുതിയതാണ്. പുതിയ പൂക്കൾ, പുതിയ വെളിച്ചം, പുതിയ കാറ്റ്,പുതിയ മനുഷ്യർ,പുതിയ ലോകം . അതെ യേശു ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. ഇങ്ങനെ ഞാൻ രോഗിയായി ആയിരുന്നിരിക്കാം…
യഥാർത്ഥ സ്നേഹമാണ് സ്വാതന്ത്ര്യം ദൈവത്തിലായിരിക്കുന്നതാണു സ്വാതന്ത്ര്യം. ദൈവത്തിന്റെ സ്വന്തമായിരിക്കുന്നതാണ് സ്വാതത്ര്യം. ദൈവത്തിന്റെ തൃക്കരം പിടിച്ച്. അവിടുത്തോടൊപ്പം സുരക്ഷിതമായി നടന്നു നീങ്ങുന്ന അവസ്ഥനിതയാണിത്. ഒന്നിനും കുറവില്ലാതെ എല്ലാം നൽകി…
"അവൻ ജറീക്കോയിൽ നിന്നുയാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യേശു ആ വഴി കടന്നു പോകുന്നെന്നും കേട്ടപ്പോൾ , വഴിയരികിലിരുന്ന രണ്ടു അന്ധന്മാർ ഉച്ചത്തിൽ…
'എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു' (ഗലാ. 1:15).പൗലോസിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ…
ആരും പുതിയ വീഞ്ഞ് പഴയ തോല്കുടങ്ങളിൽ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താൽ (പഴയ) തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ…
പണ്ടൊക്കെ മനുഷ്യന് പേരിടാൻ എളുപ്പമായിരുന്നു.പേരുകൊണ്ട് ഒരുവന്റെ (ഒരുവളുടെ) മതവും മനസ്സിലാക്കാമായിരുന്നു. കൂടാതെ പേര് ആണിന്റെയോ പെണ്ണിന്റെയോ എന്നും വ്യക്തമായിരുന്നു. കാലം മാറി, കോലം മാറി. പേര് വേഷം…
ഈ ശീർഷകത്തിൽ കഴിഞ്ഞ സിനഡു നടന്നപ്പോൾ വത്തിക്കാനിലെത്തിയ കത്ത് സത്യസഭയിലേക്കു മടങ്ങിയെത്തിയ 100 പ്രഗത്ഭരായ വ്യക്തികൾ ഒപ്പിട്ട് അയച്ചിട്ടുള്ളതാണ്. ഈ കത്ത് ഇതിനോടകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 'ഈശോ മിശിഹാ…
ഒരു വൈദികൻ 18 വർഷക്കാലം തുടർച്ചയായി ഒരു പള്ളിയിൽ വികാരിയായിരുന്നു. പതിനെട്ടാം വർഷത്തിന്റെ അന്ത്യത്തോടടുക്കുന്ന ഒരു ശനിയാഴ്ച സായാഹ്നത്തിൽ അച്ചൻ പതിവില്ലാതെ, ചിന്താമഗ്നനായി, മ്ലാനവദനനായി ഇരിക്കുന്നതു കണ്ടപ്പോൾ,…
1862 മെയ് 28 ന് വി. ജോൺ ബോസ്‌കോയ്ക്ക് ഒരു ദർശനമുണ്ടായി. അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സംഭവം. വലിയ കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പൽ നടുക്കടലിൽ ആടി…
Sign in to your account