വിശുദ്ധ മരിയ ഗൊരോത്തിയുടെ 'അമ്മ (അസൂന്തമ) മകളെ ഇപ്രകാരം ഉപദേശിച്ചിരുന്നു: "ഇന്നു നീ ദിവ്യ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചവളാണ്.അതുകൊണ്ടു ഇന്നു മുഴുവൻ ഈശോ കൂടെയുണ്ടെന്ന് നിനക്ക് ബോധ്യമുണ്ടായിരിക്കണം." എന്നും എപ്പോഴും മരിയ ആ ബോധ്യം നിലനിർത്തിയിരുന്നു. ചാവറ പിതാവ് തന്റെ ജീവിതത്തിന്റെ അവസാനത്തെ 2 വർഷം രോഗാവസ്ഥയിൽ ഏകാന്തതയിൽ ഒരു കൊച്ചു മുറിയിലാണ് കഴിഞ്ഞിരുന്നത്. ആ പുണ്യപിതാവ് ആ ചെറുമുറിയുടെ മുന്നിൽ ഇങ്ങനെ എഴുതിവച്ചിരുന്നു: 'ഈ മുറിയിൽ കയറുന്നവർ ആത്മീയ കാര്യങ്ങളല്ലാതെ മറ്റൊന്നും സംസാരിക്കരുത്' (കാലം മാറി, കോലം മാറി!) ഇപ്രകാരം പിതാവ് എഴുതിവച്ചതിന്റെ പൊരുൾ വ്യക്തമല്ലെ? ദൈവസാനിധ്യം അനുഭവിച്ചു ആനന്ദിച്ചിരുന്നതിനാൽ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേൾക്കാനും സംസാരിക്കാനും ആ വിശുദ്ധൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആത്മീയാനന്ദം രുചിച്ചറിയുന്ന മനുഷ്യാത്മാവ് ഭൗതിക സുഖങ്ങളെല്ലാം വിട പറയും. വിശുദ്ധർക്ക് ജീവിതം പ്രഭാതം മുതൽ പ്രദോഷം വരെ നിരന്തര ദൈവസമ്പർക്കമാണ്. ഇഹത്തിൽ ക്രിസ്തുശിഷ്യന്റെ…
യഥാർത്ഥ സ്നേഹമാണ് സ്വാതന്ത്ര്യം ദൈവത്തിലായിരിക്കുന്നതാണു സ്വാതന്ത്ര്യം. ദൈവത്തിന്റെ സ്വന്തമായിരിക്കുന്നതാണ് സ്വാതത്ര്യം. ദൈവത്തിന്റെ തൃക്കരം പിടിച്ച്. അവിടുത്തോടൊപ്പം സുരക്ഷിതമായി നടന്നു നീങ്ങുന്ന അവസ്ഥനിതയാണിത്. ഒന്നിനും കുറവില്ലാതെ എല്ലാം നൽകി…
"അവൻ ജറീക്കോയിൽ നിന്നുയാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യേശു ആ വഴി കടന്നു പോകുന്നെന്നും കേട്ടപ്പോൾ , വഴിയരികിലിരുന്ന രണ്ടു അന്ധന്മാർ ഉച്ചത്തിൽ…
'എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു' (ഗലാ. 1:15).പൗലോസിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ…
ആരും പുതിയ വീഞ്ഞ് പഴയ തോല്കുടങ്ങളിൽ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താൽ (പഴയ) തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ…
പണ്ടൊക്കെ മനുഷ്യന് പേരിടാൻ എളുപ്പമായിരുന്നു.പേരുകൊണ്ട് ഒരുവന്റെ (ഒരുവളുടെ) മതവും മനസ്സിലാക്കാമായിരുന്നു. കൂടാതെ പേര് ആണിന്റെയോ പെണ്ണിന്റെയോ എന്നും വ്യക്തമായിരുന്നു. കാലം മാറി, കോലം മാറി. പേര് വേഷം…
ഈ ശീർഷകത്തിൽ കഴിഞ്ഞ സിനഡു നടന്നപ്പോൾ വത്തിക്കാനിലെത്തിയ കത്ത് സത്യസഭയിലേക്കു മടങ്ങിയെത്തിയ 100 പ്രഗത്ഭരായ വ്യക്തികൾ ഒപ്പിട്ട് അയച്ചിട്ടുള്ളതാണ്. ഈ കത്ത് ഇതിനോടകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 'ഈശോ മിശിഹാ…
ഒരു വൈദികൻ 18 വർഷക്കാലം തുടർച്ചയായി ഒരു പള്ളിയിൽ വികാരിയായിരുന്നു. പതിനെട്ടാം വർഷത്തിന്റെ അന്ത്യത്തോടടുക്കുന്ന ഒരു ശനിയാഴ്ച സായാഹ്നത്തിൽ അച്ചൻ പതിവില്ലാതെ, ചിന്താമഗ്നനായി, മ്ലാനവദനനായി ഇരിക്കുന്നതു കണ്ടപ്പോൾ,…
1862 മെയ് 28 ന് വി. ജോൺ ബോസ്‌കോയ്ക്ക് ഒരു ദർശനമുണ്ടായി. അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സംഭവം. വലിയ കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പൽ നടുക്കടലിൽ ആടി…
Sign in to your account