ഓരോരുത്തനും മേലധികാരികൾക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽനിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കു തന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. സൽപ്രവർത്തികൾ ചെയ്യുന്നവർക്കല്ല, ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർക്കാണ് അധികാരികൾ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കിൽ നന്മ ചെയ്യുക; നിനക്ക് അവനിൽ നിന്ന് ബഹുമതിയുണ്ടാകും. എന്തെന്നാൽ, അവൻ നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നുവെങ്കിൽ പേടിക്കണം. അവൻ വാൾ ധരിച്ചിരിക്കുന്നത് വെറുതെയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവൻ. ആകയാൽ, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാൻ വേണ്ടി മാത്രമല്ല, മനസ്സാക്ഷിയെ മാനിച്ചും നിങ്ങൾ വിധേയത്വം പാലിക്കുവിൻ (റോമാ. 13 : 1 -6 ).
യഥാർത്ഥ സ്നേഹമാണ് സ്വാതന്ത്ര്യം ദൈവത്തിലായിരിക്കുന്നതാണു സ്വാതന്ത്ര്യം. ദൈവത്തിന്റെ സ്വന്തമായിരിക്കുന്നതാണ് സ്വാതത്ര്യം. ദൈവത്തിന്റെ തൃക്കരം പിടിച്ച്. അവിടുത്തോടൊപ്പം സുരക്ഷിതമായി നടന്നു നീങ്ങുന്ന അവസ്ഥനിതയാണിത്. ഒന്നിനും കുറവില്ലാതെ എല്ലാം നൽകി…
"അവൻ ജറീക്കോയിൽ നിന്നുയാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യേശു ആ വഴി കടന്നു പോകുന്നെന്നും കേട്ടപ്പോൾ , വഴിയരികിലിരുന്ന രണ്ടു അന്ധന്മാർ ഉച്ചത്തിൽ…
'എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു' (ഗലാ. 1:15).പൗലോസിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ…
ആരും പുതിയ വീഞ്ഞ് പഴയ തോല്കുടങ്ങളിൽ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താൽ (പഴയ) തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ…
പണ്ടൊക്കെ മനുഷ്യന് പേരിടാൻ എളുപ്പമായിരുന്നു.പേരുകൊണ്ട് ഒരുവന്റെ (ഒരുവളുടെ) മതവും മനസ്സിലാക്കാമായിരുന്നു. കൂടാതെ പേര് ആണിന്റെയോ പെണ്ണിന്റെയോ എന്നും വ്യക്തമായിരുന്നു. കാലം മാറി, കോലം മാറി. പേര് വേഷം…
ഈ ശീർഷകത്തിൽ കഴിഞ്ഞ സിനഡു നടന്നപ്പോൾ വത്തിക്കാനിലെത്തിയ കത്ത് സത്യസഭയിലേക്കു മടങ്ങിയെത്തിയ 100 പ്രഗത്ഭരായ വ്യക്തികൾ ഒപ്പിട്ട് അയച്ചിട്ടുള്ളതാണ്. ഈ കത്ത് ഇതിനോടകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 'ഈശോ മിശിഹാ…
ഒരു വൈദികൻ 18 വർഷക്കാലം തുടർച്ചയായി ഒരു പള്ളിയിൽ വികാരിയായിരുന്നു. പതിനെട്ടാം വർഷത്തിന്റെ അന്ത്യത്തോടടുക്കുന്ന ഒരു ശനിയാഴ്ച സായാഹ്നത്തിൽ അച്ചൻ പതിവില്ലാതെ, ചിന്താമഗ്നനായി, മ്ലാനവദനനായി ഇരിക്കുന്നതു കണ്ടപ്പോൾ,…
1862 മെയ് 28 ന് വി. ജോൺ ബോസ്‌കോയ്ക്ക് ഒരു ദർശനമുണ്ടായി. അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സംഭവം. വലിയ കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പൽ നടുക്കടലിൽ ആടി…
Sign in to your account