Religious Life

ആകെത്തുക

'എന്റെ അന്തരാത്മാവിലേക്കു ഒഴുകിയിറങ്ങിയ ദൈവകരുണ' എന്ന തന്റെ ഡയറികുറിപ്പികളിൽ വി. ഫൗസ്റ്റീന എഴുതുന്നു: "ഏഴുവയസു മുതൽ സന്ന്യാസത്തിലേക്കുള്ള ദൈവവിളിയുടെ കൃപ വളരെ വ്യക്തമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ഏഴാമത്തെ വയസിലാണ് ആദ്യമായി എന്റെ അന്തരാത്മാവിൽ ദൈവസ്വരം ഞാൻ ശ്രവിച്ചത്." കൂടുതൽ പൂർണതയുള്ള ഒരു ജീവിതത്തിലേക്കുള്ള ക്ഷണമാണ് ഇതെന്നും വിശുദ്ധ വ്യക്തമാക്കുന്നു. അവർ തുടരുന്നു "മഠത്തിൽ ചേരുവാൻ എന്റെ മാതാപിതാക്കളോട് അനുവാദം ചോദിച്ചു. അവർ അത് അപ്പാടെ നിരസിച്ചു. ഈ തിരസ്ക്കരണത്തിനു ശേഷം ഞാൻ കൃപയുടെ വിളിക്കു ചെവികൊടുക്കാതെ വ്യർത്ഥമായ ജീവിതചര്യയിലേക്കു തിരിഞ്ഞു. എന്നാൽ ഒന്നില്നിന്നും എന്റെ ആത്മാവിനു സംതൃപ്തി ലഭിച്ചില്ല. നിരന്തരമായ കൃപയുടെ വിളി എന്നിൽ ദുഖമുളവാക്കി. അതിനെ വിനോദങ്ങൾ കൊണ്ട് അമർച്ച ചെയ്യാൻ ഞാൻ ശ്രമിച്ചു. ദൈവത്തെ നിരാകരിച്ചു, മുഴുഹൃദയത്തോടെ, ഞാൻ സൃഷ്ട്ടികളിലേക്കു തിരിഞ്ഞു. എന്നിട്ടും ദൈവകൃപ എന്റെ ആത്മാവിൽ വിജയം വരിച്ചു." ഒരിക്കൽ, എന്റെ സഹോദരിമാരിൽ…

More

പരിത്യാഗിക്ക്‌ ഒന്നും ഭയക്കാനില്ല 

ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു. ഫ്രാൻസിസിനു തന്റെ…

കാലിത്തൊഴുത്തിൽ പിറക്കണം

സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ…

ദൈവകരുണയും അവകാശികളും

"കർത്താവെ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ്  ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്." (സങ്കീ.86 /15 )

ഈശോ പ്രത്യേകമാംവിധം പരിശീലിപ്പിക്കുന്നവർ

ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി…

എന്റെ തെരെഞ്ഞെടുക്കപ്പെട്ടവർ

  "താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവർ നീതികരിച്ചു. നീതികരിച്ചവരെ അവിടുന്ന് മഹത്വപ്പെടുത്തി." (റോമാ. 8 :30 )

സമൂഹ ജീവിതം

'സഹോദരർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!...അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്." (സങ്കീ.133 )   ഇന്നത്തെ ലോകത്തിൽ തിരുസഭ…

error: Content is protected !!