വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻസിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ പ്രവർത്തനത്തിനായി ഫാദർ ഐസക് അമേരിക്കയിലേക്ക് പുറപ്പെട്ടു. ഹുറോൺ ജാതിക്കാരെ ഇറോക്കോയിസ് നിരന്തരം ആക്രമിക്കാറുണ്ട്. താമസിയാതെ ഫാദർ ഐസക്കിനെയും ഇറോക്കോയിസ് പിടിച്ചെടുത്തു 13 മാസം കാരാഗ്രഹത്തിലടച്ചു. അദ്ദേഹത്തോടും കൂട്ടുകാരോടും ചെയ്ത അക്രമങ്ങൾ അദ്ദേഹം തന്റെ എഴുത്തുകളിൽ വിവരിച്ചിട്ടുണ്ട്. മനസാന്തരപ്പെട്ട ഹുറോൺ ജാതിക്കാരെ കൊല്ലുന്ന കാഴ്ച അദ്ദേഹത്തിന് എത്രയും സങ്കടകരമായിരുന്നു. ലന്തക്കാരുടെ സഹായത്തോടെ അദ്ദേഹം രക്ഷപെട്ടു ഫ്രാൻസിലെത്തി. വിരലുകൾ പലതും മുറിച്ചുകളഞ്ഞിരുന്നു; അല്ലെങ്കിൽ കത്തിച്ചുകളഞ്ഞിരുന്നു. ക്ഷതമായ കാരങ്ങളോടെ വി. കുർബാന സമർപ്പിക്കാനാനുവാദം കൊടുത്ത എട്ടാം ഉർബാൻ മാർപ്പാപ്പ ഇങ്ങനെ എഴുതി: "ക്രിസ്തുവിന്റെ രക്തസാക്ഷിക് അവിടുത്തെ തിരുരക്തം പണം ചെയുവാൻ അനുവദിക്കാതിരിക്കുന്നതു ലജ്ജാവഹമായിരിക്കും." ഇത്രയും സഹിച്ച ഫാദർ ജോഗ്‌സ് 1646 ൽ ജീൻദെലെ…
ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639 ൽ…
ഹേറോദേസ് യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്‌തത്.എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത്…
ഡയോക്ലിഷനും മാക്സിമിയനും ക്രിസ്ത്യാനികൾക്കെതിരായി ഒരു വിളംബരം പ്രസിദ്ധം ചെയ്തു. അതിൻപ്രകാരം അസീസിയിലെ മെത്രാനായിരുന്ന സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരയിലെ ഗവർണർ ജയിൽ സന്ദർശിച്ചപ്പോൾ സബിനൂസ് ഒരു…
1170 ഡിസംബർ 29ന് സ്വന്തം കത്തീഡ്രലിൽ വെച്ച് രാജകിങ്കരന്മാർ ക്രൂരമായി വധിച്ച കന്റർ ബെറി ആർച്ച് ബിഷപ്പ് ആയിരുന്നു വിശുദ്ധ തോമസ് ബെക്കറ്റ് (1117-1170). മാതാപിതാക്കൾ മകനെ…
Sign in to your account