ആൽഡോണാ ലീഷേട്ടസിന്റെ കൂടെ താമസിച്ചിരുന്ന കാലഘട്ടത്തിൽ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്നുപോകേണ്ടിവന്നു. എന്നാൽ നല്ല ദൈവം തന്റെ വൻകൃപകൾ സമൃദ്ധമായി എന്നിൽ വര്ഷിച്ചുകൊണ്ടിരുന്നു. ദൈവത്തിനുവേണ്ടിയുള്ള വലിയ ദാഹം എന്നെ ഗ്രസിച്ചു. എന്റെ ആത്മാവിന്റെ ഉൽക്കടമായ തീക്ഷ്ണയോടെ ഞാൻ അവിടുന്നിലേക്കു തിരിഞ്ഞു. പരമനന്മയും പരമസൗന്ദര്യവും തന്നെയായ ദൈവത്തെക്കുറിച്ചുള്ള ആഴമേറിയ അറിവിന്റെ ആന്തരിക പ്രകാശത്താൽ പ്രകൃതിനാഥൻ എന്റെ ആത്മാവിനെ നിറച്ചു. ദൈവം എന്നെ നിത്യമായി സ്നേഹിക്കുന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. എന്നോടുള്ള അവിടുത്തെ സ്നേഹം അനന്തമായിരുന്നു. അത് ഒരു സന്ധ്യപ്രാർത്ഥനയുടെ സമയമായിരുന്നു. എന്റെ ഹൃദയത്തിൽ നിന്ന് നിർഗ്ഗളിച്ച വളരെ ലളിതമായ വാക്കുകളിൽ എന്റെ നിത്യകന്യത്വം ദൈവത്തിനു ഞാൻ വാഗ്ദാനം ചെയ്തു. ആ നിമിഷം മുതൽ എന്റെ ആത്മമണവാളനുമായി ഉറ്റബന്ധം സ്ഥാപിച്ചതായി എനിക്ക് അനുഭവപെട്ടു. അപ്പോൾ മുതൽ ഈശോയുമായി എപ്പോഴും സഹവസിക്കാൻ എന്റെ ഹൃദയത്തിൽ ഒരു ചെറിയ സ്ഥലം ക്രമീകരിച്ചു. ഇതാണ്…
ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു. ഫ്രാൻസിസിനു തന്റെ…
സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ…
"കർത്താവെ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ് ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്." (സങ്കീ.86 /15 )
ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി…
"താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവർ നീതികരിച്ചു. നീതികരിച്ചവരെ അവിടുന്ന് മഹത്വപ്പെടുത്തി." (റോമാ. 8 :30 )
'സഹോദരർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!...അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്." (സങ്കീ.133 ) ഇന്നത്തെ ലോകത്തിൽ തിരുസഭ…
Sign in to your account