സങ്കീർത്തനങ്ങൾ

അമ്പത്തിയൊമ്പതാം സങ്കീർത്തനം

പ്രതിസന്ധികളിൽ വാളും പരിചയും വിലാപകീർത്തനത്തിനു മകുടോദാഹരണമാണ് 59 ആം സങ്കീർത്തനം. 17 വാക്യങ്ങളുള്ള ഇതിന്റെ ഘടന അവ്യക്തമെന്ന് സൂചിപ്പിക്കാതെ വയ്യ. എങ്കിലും മൂന്നു ഭാഗങ്ങൾ ഉണ്ടെന്നു വേണം കരുതാൻ. ശത്രുക്കളുടെ ക്രൂരതയും, രക്ഷിക്കണമേ എന്ന സാധകന്റെ അപേക്ഷയും ആണ് 1- 6. 7 -15 ശത്രുക്കൾക്കെതിരായ അർത്ഥനയും ദൈവിക സംരക്ഷണത്തിന് സ്തുതിയും. ദൈവത്തിനു സ്തുതികൾ അർപ്പിക്കുമെന്ന പ്രതിജ്ഞയാണ് 16,17.  ഒന്നാം ഭാഗത്ത് ശത്രുക്കളുടെ ക്രൂരതയെ കുറിച്ച് വിവരിക്കുന്നു. അവരുടെ കരാളഹസ്തങ്ങളിൽ നിന്ന് തന്നെ രക്ഷിക്കണമേ എന്ന് ദൈവത്തോട് അവൻ യാചിക്കുകയും ചെയ്യുന്നു. ശത്രുക്കൾ, എതിർക്കുന്നവർ, ദുഷ്കർമ്മികൾ, രക്തദാഹികൾ, തന്റെ ജീവനുവേണ്ടി പതിയിരിക്കുന്നവർ, ക്രൂരർ വഞ്ചനയോടെ തിന്മ നിരൂപിക്കുന്നവർ,  നായ്ക്കളെപ്പോലെ ഓലിയിട്ടു നഗരത്തിലൂടെ നടക്കുന്നവർ, അസഭ്യം ചൊരിയുന്ന നാവിന്റെ ഉടമകൾ, ഗർവ്വിഷ്ടർ - ഇവയെല്ലാം സഹനദാസനായ സാധകൻ തന്റെ എതിരാളികൾക്ക് നൽകുന്ന വിശേഷണങ്ങളാണ്. എത്ര വലിയ മനോവ്യഥയാണ് അവർ…

More

പതിനെട്ടാം സങ്കീർത്തനം

ഞാൻ ദൈവത്തിന്റേതും ദൈവം എന്റേതും 2 സാമുവേൽ 22ൽ ഈ സങ്കീർത്തനം മുഴുവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. സങ്കീർത്തനം 144  ന് ഇതിലെ പലഭാഗങ്ങളോടും സാമ്യമുണ്ട്. ഒരു മെസിയാനിക കൃതജ്ഞത…

പതിനേഴാം സങ്കീർത്തനം

സംതൃപ്തനായ സാധകൻ 16ന്റെ തുടർച്ചയായി ഇതിനെ കരുതാം. ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്നവനു കൈവരുന്ന 'ദിവ്യദർശന സായൂജ്യ പ്രതീക്ഷ ' രണ്ടിലും ഉണ്ട് ; ഒപ്പം പൊതുവായി പല…

പതിനാറാം സങ്കീർത്തനം

പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ സ്വർഗ്ഗത്തിന്റെ അവകാശി  മൂന്ന് വാക്യങ്ങൾ സങ്കീർത്തകന്റെ ഏറ്റുപറച്ചിൽ ആണ്. പാനീയ ബലിയും പാനപാത്രവും പരാമർശിക്കപ്പെടുന്നു  4,5 വാക്യങ്ങളിൽ 6,8 ഹൃദയം നിറഞ്ഞ, 'സംതൃപ്തനായ'…

പതിനഞ്ചാം സങ്കീർത്തനം

യഥാർത്ഥ നീതിമാൻ ഒരിക്കലും കുലുങ്ങുകയില്ല ഇത് മൂല്യങ്ങളുടെ സങ്കീർത്തനമാണ്. മൂല്യങ്ങളോടുള്ള  വലിയ പ്രതിപത്തിയാണ് ഒരു കീർത്തനമായി രൂപം കൊണ്ടിരിക്കുന്നത്. വിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ  ഇവിടെ അവതരിപ്പിക്കപ്പെടുന്നു.…

പതിനാലാം സങ്കീർത്തനം

ദൈവത്തെ തേടുന്ന യഥാർത്ഥ വിവേകി  തികച്ചും പ്രബോധാത്മകമാണ് ഈ സങ്കീർത്തനം. ഇതിന്റെ ഘടന ഏറെ സങ്കീർണ്ണവും. 1-3 വാക്യങ്ങളെ നിഷേധങ്ങളുടെ പാദം എന്ന് വിശേഷിപ്പിക്കാൻ ആവും. കുറെ…

പതിമൂന്നാം സങ്കീർത്തനം

കണ്ണീർ കയത്തിലും  കർത്താവിനൊപ്പം വിരഹ വേദനയുടെ തീച്ചൂളയിൽ  ഉരുകുന്ന സാധകന്റെ ഹൃദയ വേദനയുടെ ആവിഷ്കാരമാണ് " "കർത്താവേ എത്രനാൾ" ? എന്ന ചോദ്യം. കർത്താവ് തന്നിൽനിന്ന് മറഞ്ഞിരിക്കുന്നുവെന്നും…

പതിനൊന്നാം സങ്കീർത്തനം

കർത്താവിലുള്ള ആശ്രയം കർതൃദർശന സായൂജ്യത്തിലേക്ക്..  ഒരു അഭയ സങ്കീർത്തനമാണിത്. ഭയപ്പെടുത്തുന്ന ചുറ്റുപാടുകളും ഭീഷണിപ്പെടുത്തുകയും ഭീതിപ്പെടുത്തുന്ന സുഹൃത്തുക്കളും ഉള്ളപ്പോൾ എങ്ങനെയാണ് ഒരുവന് നിർഭയനായിരിക്കാൻ കഴിയുക? എങ്കിലും ദൈവം അഭയമായുള്ളവനു…

പത്താം സങ്കീർത്തനം

കാളിമ പൊൻനിറം  ഈ സങ്കീർത്തനത്തിന്റെ ഘടന വളരെ ലളിതമാണ്. രണ്ട് ഭാഗങ്ങളെ ഇതിനുള്ളൂ (വാക്യം 1- 11 ). ജീവിതാനുഭവങ്ങളുടെ കാളിമ (ഇരുണ്ട വശമാണ് ) ആണ്…

ഒമ്പതാം സങ്കീർത്തനം

ദൈവനാമം മഹത്വം ഇതിലെ 1 -12 വാക്യങ്ങൾ സ്തുതിയും അതിനുള്ള കാരണങ്ങളും അവതരിപ്പിക്കുന്നു . പ്രാർത്ഥനയും അതിൽ നിന്ന് ലഭിക്കുന്ന സദ്ഫലങ്ങളും ആണ് 13-  18 ലെ…

എട്ടാം സങ്കീർത്തനം

മിശിഹാ രാജൻ സങ്കീർത്തന ഗ്രന്ഥത്തിലെ പ്രഥമ സ്തുതിഗീതം ആണ് എട്ടാം സങ്കീർത്തനം. ദൈവനാമത്തിന്റെ മഹത്വം ആണ് പ്രധാന പ്രമേയം. ഇതിനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.  1. ആകാശത്ത് (സ്വർഗത്തിൽ)…

ഏഴാം സങ്കീർത്തനം

രക്ഷിക്കണമേ, കർത്താവേ! 7:1-10 സങ്കീർത്തകന്റെ പ്രാർത്ഥനയും പ്രശ്നാവതരണവും ആണ്. ഇതിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട് 1. രക്ഷക്കായുള്ള പ്രാർത്ഥന 2. സ്വന്തം നിഷ്കളങ്കത ഉറപ്പിക്കുന്ന ശപഥം (3-5). 3.…

ആറാം സങ്കീർത്തനം

മനം  മാറ്റുന്നവൻ സഭാ പാരമ്പര്യത്തിൽ അനുതാപ ഗീതങ്ങൾ എന്ന ഒരു ശാഖയുണ്ട്. 6, 32, 38, 51, 102,130, 143എന്നീ ഏഴ് സങ്കീർത്തനങ്ങൾ ഈ ശാഖയിൽപ്പെടുന്നു. പാപിയായ…

അഞ്ചാം സങ്കീർത്തനം

 രാജസങ്കേതം  ഇതൊരു വിലാപ സങ്കീർത്തനം ആണ്.പക്ഷേ ഇതിന് വളരെ ഏറെ സവിശേഷതകൾ ഉണ്ട്. കർത്താവിനെ രാജാവ് എന്ന് അഭിസംബോധന ചെയ്യുന്ന ആദ്യ സങ്കീർത്തനം ആണിത്  (വാ. 2)…

നാലാം സങ്കീർത്തനം

അങ്ങേത്തൃക്കൈകളിൽ  മൂന്നു പോലെ തന്നെ ഇതും ഒരു വിലാപ സങ്കീർത്തനം ആണ്. എങ്കിലും ദൈവാശ്രയം ബോധമാണ് ഇതിൽ കൂടുതൽ പ്രകടമായി കാണുന്നത്. സുഖനിദ്ര നൽകുന്നവനാണ് കർത്താവ്. മൂന്നാം…

മൂന്നാം സങ്കീർത്തനം

ഏക രക്ഷകൻ സങ്കീർത്തന പുസ്തകത്തിലെ പ്രഥമ വിലാപ കീർത്തനമാണ് മൂന്നാം സങ്കീർത്തനം; ഒപ്പം ആദ്യത്തെ പ്രാർത്ഥനയും . കർത്താവിൽ ശരണം വച്ചിരിക്കുന്നവൻ ഭാഗ്യവാൻ എന്ന് രണ്ടാം സങ്കീർത്തനത്തിന്റെ…

രണ്ടാം സങ്കീർത്തനം

മശിഹാ രാജാവ് തോറ (കർത്താവിന്റെ നിയമം )യാണ് പ്രഥമ സങ്കീർത്തനത്തിന്റെ പ്രമേയം. മിശിഹാ യാണ് ദ്വിതിയ സങ്കീർത്തനത്തിന്റെ കാതൽ. 2, 18, 20, 21, 45, 72,…

ഒന്നാം സങ്കീർത്തനം

വഴിപിഴയ്ക്കരുത് വിശ്വവിഹായസ്സിൽ ഈശ്വരോപാസനയുടെ പച്ചപ്പ് തിളങ്ങി വിളങ്ങി നിൽക്കുന്നതിന് ചൂട്ട് വീശിയ വിഖ്യാത ജനതയാണ് യഹൂദർ. ഈ മേഖലയിൽ ഉണർവിന്റെ തുടി കൊട്ടിയതു സംഗീതമാണ്. ഹൃദയമുള്ളവർക്ക് ഒക്കെ…

error: Content is protected !!