ആൽബിയും ജെസ്സിയും റോബെർട്ടുംകൂടി അവധിദിനത്തിൽ ഒരു സിനിമ കാണാൻ പോയി. ഹിറ്റ് സിനിമയായിരുന്നതിനാൽ ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കായിരുന്നു. എങ്കിലും ടിക്കറ്റ് കിട്ടി. മൂവരും സിനിമയിക്ക് കയറി.
ആൽബിയുടെ മറുപടി കേട്ട് ജെസിയും റോബെർട്ടും പൊട്ടിചിരിച്ചുപോയി.
‘എന്തൊക്കെ പ്രശനങ്ങൾ വന്നാലും നായകൻ ഒടുവിൽ ജയിക്കുമെന്ന്’ ജെസ്സിയുടെ ചോദ്യത്തിന്റെ അർഥം പിടികിട്ടാതെ ആൽബി നിഷ്കളങ്കമായി മറുപടി പറഞ്ഞു.
‘നമ്മൾ ഇപ്പോൾ കണ്ടത് 3 മണിക്കൂർ നീളുന്ന സിനിമയാണെങ്കിൽ ലക്ഷകണക്കിന് മണിക്കൂറുകൾ നീളുന്ന ഒരു വലിയ സിനിമയാണ് നമ്മുടെയൊക്കെ ജീവിതം. അതിന്റെ (ജീവിതത്തിന്റെ) ക്ലൈമാക്സിൽ നമ്മൾ വിജയിക്കണമെങ്കിൽ നമ്മക്കും വേണം ഒരു ഗുരു’. ഒന്ന് നിർത്തിയിട്ട് ജെസ്സി തുടർന്ന് ചോദിച്ചു. ‘ആരായിരിക്കണം നമ്മുടെ ഗുരു?’
‘അപ്പയ്ക്ക് അറിയില്ലെങ്കിൽ അത് പറ. വെറുതെ ഉരുണ്ടുകളിക്കാതെ’ താനെ കബളിപ്പിക്കാൻ നോക്കേണ്ട എന്ന അർത്ഥത്തിൽ അവനും പറഞ്ഞു.
‘ലൈഫ് ലൈൻ ഉപയോഗിക്കുന്നുണ്ടോ?’
‘യേശുവിനെ ദൈവമായി കണ്ടുകൊണ്ടു പ്രാർത്ഥിക്കുകയോ ആരാധിക്കുകയോ ഒകെ ആകാം. പക്ഷെ… ഗുരുവായി കാണുമ്പോൾ പ്രതിക്കുകയല്ല വേണ്ടത്.’
‘അതെ. അതുശരിയാ’ ആൽബി സമ്മതിച്ചു.
‘പറയ്’ ആൽബിക്ക് സന്തോഷമായി.
അപ്പോഴേക്കും അവരുടെ വാഹനം വീടിന്റെ മുറ്റത്തെത്തി.
‘അപ്പായി മാത്രമല്ല എന്റെ അമ്മയും നല്ല അമ്മയാ.’